അതിജീവനത്തിനായി കർഷകവീര്യം

Share News

കതിരു കാക്കുന്ന കർഷകന്‍റെയും അതിരു കാക്കുന്ന ജവാന്‍റെയും കണ്ണീരു വീഴ്ത്താതെ കാക്കേണ്ടതു രാജ്യത്തിന്‍റെ കടമയാണ്. കണ്ണീർപ്പാടം കയറിവരുന്ന കർഷകന്‍റെ ജീവിതപ്രശ്നം മനസിലാക്കാൻ ഭരിക്കുന്നവർക്കു കഴിയണം. കതിരുപോലെ കനലായി അവൻ ജ്വലിച്ചുയരും. അന്നം തരുന്നവനെ അടിച്ചോടിക്കാൻ ആദ്യം ശ്രമിച്ച കേന്ദ്രസർക്കാരിനു പിഴച്ചു. വയോധികർ അടക്കമുള്ള കർഷകർക്കു നേരേയാണു പോലീസ് ബലപ്രയോഗവും കണ്ണീർവാതവും ജലപീരങ്കികളും പ്രയോഗിച്ചത്. പോലീസിന്‍റെ അടികൊണ്ടു ചോരയൊലിക്കുന്ന കണ്ണുമായി സമരം ചെയ്യുന്ന വൃദ്ധകർഷകന്‍റെ ചിത്രം വേദനിപ്പിക്കുന്നതായി. പക്ഷേ കർഷകർ പതറില്ലെന്നു ബോധ്യപ്പെടാൻ സർക്കാരിനു സമയമെടുത്തു. കാർഷിക നിയമത്തിൽ […]

Share News
Read More