മനഃസാക്ഷിക്കുത്തില്ലാതെ ക്രൈസ്തവർക്ക്ഓണം ആഘോഷിക്കാൻ കഴിയുമോ ?|മാത്യൂ ചെമ്പുകണ്ടത്തിൽ
മാത്യൂ ചെമ്പുകണ്ടത്തിൽ ഗ്രീക്ക് – റോമൻ ഇതിഹാസങ്ങളിൽ പ്രകൃതിയിലെ ഋതുപരിണാമങ്ങളെയും കൊയ്ത്തുത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്. കൃഷിയുടെയും ഫലസമൃദ്ധിയുടെയും ദേവിയായ ഡെമീറ്ററും മകൾ പെർസിഫോണുമാണ് ഇതിലെ കഥാപാത്രങ്ങൾ. പാതാളത്തിന്റെ ദൈവമായ ഹേഡീസ് ഒരു ദിവസം പെർസിഫോണിനെ തട്ടിക്കൊണ്ടുപോയി. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡെമീറ്ററിനു ഹേഡിസിനോടുള്ള കോപം നിയന്ത്രണാതീതമായി. അവൾ മഞ്ഞുകാലത്തെ വിളിച്ചുവരുത്തി; വൃക്ഷങ്ങളിൽനിന്ന് ഇലകൾ പൊഴിച്ചുകളഞ്ഞു, സസ്യലതാദികളെല്ലാം അതിശൈത്യത്തിൽ വരണ്ടുണങ്ങി. കൊടുംതണുപ്പിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കഷ്ടത്തിലായി. ഡെമീറ്ററിന്റെ ക്രോധം മൂലം ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾ കണ്ട […]
