കർഷക പ്രക്ഷോഭം: കേന്ദ്രവുമായുള്ള ചർച്ച ഇന്ന്

Share News

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ചര്‍ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഡൽഹി വിജ്ഞാൻ ഭവനിലാണ് നടക്കുക. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കും.

മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ മുഖ്യആവശ്യം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ ആരുടെയും സമ്മർദം വിലപ്പോകില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ വാക്കുകൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്നുള്ളതിന്‍റെ സൂചനയാണു നൽകുന്നത്.

Share News