
ധന്യന്‍ തോമസ് കുര്യാളശ്ശേരി നവ ആത്മീയദര്‍രനവും

മാനവസാഹോദര്യത്തിന്റെ സന്ദേശവും വി.കുര്‍ബാനയുടെ ചൈതന്യവും കേരളജനതയ്ക്ക് പകര്‍ന്നേകിയ ധന്യന്‍ കുര്യാളമ്ദേരി പിതാ വിന്റെ തൊണ്ണുറ്റിയഞ്ചാം ചരമവാര്‍ഷികം2020 ജൂണ്‍ മാസം 2- ാ൦ തീയതി ചങ്ങനാമ്ദേരി കത്തീഡ്രലില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ച് ആചരിച്ചു. അപ്രതീക്ഷിതമെങ്കിലും ഈ കൊറോണക്കാലത്ത്, ലളിതമായി നടത്തുന്ന വാര്‍ഷികാചരണം ജീവിതത്തിലുടനീളം ലാളിത്യം മുഖമുദ്രയാക്കിയ ആ മഹാത്മാവിനോടുള്ള ഏറ്റവും വലിയ ആദരവായിത്തന്നെ കരുതാം. വിശ്വാസത്തിന്റെ തീക്ഷ്ണതയും ഉത്തരവാദിത്വത്തിന്റെ ഗാരവവും അചഞ്ചല മായി സമന്വയിഷിച്ച മഹാത്യാഥിയും മനുഷ്യസ്നേഹിയുമായിരുന്നു ദിവ്യകാരുണ്യദക്തനായ കുര്യാളദ്ദേരി പിതാവ്. വി.കുര്‍ബാനയില്‍ ക്രേന്ദ്രിതമായ ജീവിതസാക്ഷ്യത്തിലൂടെ ദൈവമഹ ത്ത്വവും മനുഷ്യനന്മയും ജീവിതവിരുദ്ധിയും കൈവരിച്ച ആ മഹാനുദാവന്റെ ജീവിതദര്‍ശ നങ്ങളുടെ സമകാലിക ആസ്വാദനമാണ് ഈ ലേഖനം.
ധന്യതയുടെ നാര്‍വഴികള്‍
1873 ജനുവരി 14നു കോട്ടയം ജില്ലയില്‍ (ഇന്ന് ആലദ്ദുഴ ജില്ല) ചമ്പക്കുളത്ത് ജനിച്ച അദ്ദേഹം ചങ്ങനാഭ്ദരിയിലും മാന്നാനത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
റോമിലെ പ്രൊചഥാന്ത കോളേജിലെ വൈദികപരിശീലനത്തിനു ശേഷം 1899-ല്‍ വൈദിക പട്ടം സ്വീകരിച്ചു.1911- ല്‍ ചങ്ങനാമ്ദേരിയുടെ വികാരി അഷസ്തോലിക്കയായി നിയമിതനായി. 1908 ഡിസംബറില്‍ ചമ്പക്കുളത്ത് വിശുദ്ധകുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹ ത്തിനു തുടക്കം കുറിച്ചു. 1921-ല്‍ ചങ്ങനാമ്ദേരിയിലെ സെന്റ്.ബര്‍ക്കുമാന്‍സ് കോളേജ് സ്ഥാപിക്കുന്നതിനും വാഴകൃള്ളിയിലെ സെന്റ് തെരേസാസ് ടീച്ചേഴ്‌സ് ട്രെയ്നിംഗ് സ്കൂൾ ആരംഭിക്കുന്നതിനും പിതാവ് മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.
12 വര്‍ഷം വൈദികനായും 14 വര്‍ഷം മെത്രാനായും ചങ്ങനാര്‍്ദേരി രൂപതയെ നയിച്ച അദ്ദേഹം നുറിലധികം ഉടയലേഖനങ്ങളിലൂടെ തന്നെ ഭരമേല്പിച്ച ദൈവജനത്തിന്റെ ആത്മീയ-ദാതിക നനമകള്‍ക്കായി സാരോപദേരശങ്ങള്‍നല്കി. തന്റെ പരരോഹിത്യ രജതജുബിലി വര്‍ഷത്തില്‍ (1925) റോമില്‍ വച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി.റോമിലെ പ്രൊഷഥാന്താ സെമി
ത്തേരിയില്‍ അടക്കം ചെയ്ത വന്വപിതാവിന്റെ ദാതികാവരിഷ്ടം 1935 ജൂലൈ 25-ന് ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ സംസ്കരിച്ചു

.2011 ഏപ്രില്‍ റാം തീയതി പരി.പിതാവ് ബനഡിക്ട് പതിനാറാമന്‍ തോമസ് കുര്യാളമ്ദേരി പിതാവിനെ ധന്യപദവിയി
ലേക്കുയര്‍ത്തി.ദരാബ്ദങ്ങള്‍ക്കുശേഷവും ആ ധന്യാത്മാവിന്റെ ഓര്‍മകള്‍ അജഗണങ്ങളുടെ ഉനസ്സില്‍ മായാതെ നില്ക്കുന്നു.
അറ്റുപോകാത്ത ‘ലൈഫ്‌ലൈന്‍’
ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവുമാണ് വി.കൂര്‍ബാനയെന്ന് 2- ാ൦ വത്തിക്കാന്‍ കണ്‍സില്‍ (Sacrosanctum Concilium) വ്യക്തമാക്കുന്നു. വന്ദ്യപിതാവ് സദാനവികരണത്തിനും ജീവിതവിശുദ്ധീകരണത്തിനുമുള്ള ശദ്തിസ്രോതസ്സായി സ്വീകരിച്ചത്
വി.കുര്‍ബാനയ്െയാണ്.
രാത്രിയുടെ നീ യാഉങ്ങളില്‍ അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാർത്ഥനാനിരതനായിരുന്നു. സക്രാരിയിൽ നിന്ന് ശക്തി സംഭരിച്ച അദ്ദേഹം കാരുണ്യപ്രവൃത്തികളിലൂടെ തന്റെ അജഥണങ്ങള്‍ക്ക് ആത്മീയ ഉണര്‍വേകി.
ഡച്ച്ദൈവശാസ്ത്രജ്ഞനായ ഹെന്‍ട്രി നവീന്‍ വി. കുര്‍ബാനയുടെ ആദ്ധ്യാത്മികതയെക്കുറിച്ച് ഇപ്രകാരം പറയുന്നു “
“ഓരോ ദിവ്യബലിയും ഓര്‍മിരിക്കലാണ്. “ പുരോഹിതന്‍ ബലിമധ്യേ അഷമെടുക്കുമ്പോള്‍ അവന്‍ എടുക്കകെട്ടവനാണെന്നും ആശരീര്‍വദിക്കുമ്പോള്‍ അനുഗ്രഹിക്കകെട്ടവനാണെന്നും
മുറിക്കുമ്പോള്‍ മുറിക്കഐെടേ വനാണെന്നും കൊടുക്കുമ്പോള്‍പുരോഹിതന്‍ മറ്റുള്ള
വര്‍ക്കായി നല്കഷെടേ വനാണെന്നുമുള്ള ഓര്‍മിഷിക്കല്‍. പുരോഹിതനായും മെത്രാനായും വിളിക്കക്െട്ട താന്‍ അജഗണത്തിനുവേ തെരഞ്ഞെടുക്കകെട്ടവനും മുറിയപ്പെട്ടവനും
കൊടുക്കഷെടേ വനുമാണെന്ന ഉറച്ച ബോധ്യം പിതാവിനുണ്ടാ യിരുന്നു.
ദിവ്യകാരുണ്യത്തിന്റെ ഉപാസന അദ്ദേഹത്തിന് ദൈവവുമായുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ അനുഭവമായി മാറി.അഭിവന്യപിതാവ് ദൈവവുമായി ഒരു ലൈഫ്്‌ലൈന്‍ (Lifeline) സ്ഥാപിച്ചു. ഈ ലൈഫ്‌ലൈനാണ് അദ്ദേഹത്തെ കര്‍മമേഖലയില്‍ കുടുതല്‍ ഈര്‍ജസ്വലനാക്കിയത്. 1910, കുട്ടനാട്ടിലുടനീളം കോളറ പിടിപെട്ട കാലം, അന്ന് ചമ്പക്കുളം പള്ളി വികാരിയായിരുന്ന കുര്യാള്ദേരി പിതാവിന് തന്റെ ആരോഗ്യം വകവയ്ക്കാതെ ജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യാന്‍ പ്രചോദനമേകിയത് ഈ ലൈഫ്‌ലൈനിലൂടെ ആര്‍ജിച്ചെടുത്ത ഊർജ്ജമാണ്. പ്രതിസന്ധികളില്‍ വിഛ്ഛേദിക്കക്െടാവുന്ന ബന്ധമായിരുന്നില്ല അത്.
കൊറോണക്കാലം നമെ പഠിപ്പിക്കുന്നതും അതാണല്ലോ. ഉന്ന് പള്ളികള്‍ അടയ്ക്കകെട്ടു; സാമുഹിക അകലം കര്‍ശനമായി; ഒരുമിച്ചുള്ള ആരാധന ഉല്ലാതായി.എന്നാല്‍ , മറുവശത്ത് കുടും
ബങ്ങള്‍ ദൈവാലയമായി, പ്രാര്‍ത്ഥനകള്‍ കുടുതല്‍ സജീവമായി.ദൈവജനം ആത്മാവിലും സത്യത്തിലും ആരാധിച്ചഷോള്‍ അവരുടെ ലൈഫ്‌ലൈന്‍ കുടുതല്‍ ശക്തികെട്ടു. ആരാധനാലയങ്ങള്‍ അടയ്ക്കചകെട്ടതുകൊ൦ 2 സര്‍ക്കാര്‍നിബന്ധനകള്‍ കര്‍ശനമാക്കിയതുകൊ൦ 2
വിശ്വാസികള്‍ക്ക് ദൈവവുഥായുള്ള ലൈഫ്‌ലൈന്‍ വിഛ്ഛേദിക്കകെട്ടില്ലെന്നത് മഹത്തര
മാണ്. ധന്യരായ ആത്മാക്കള്‍ പകര്‍ന്നേകിയ ദിവ്യകാരുണ്യചൈതന്യം ഒളിമങ്ങാതെ കാത്തു
സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
മാനവികതയുടെ പ്രവാചകന്‍
ആരാണ് ഒരു പ്രവാചകന്‍? ദൈവഹിതമനുസരിച്ച് കാലഷട്ടത്തോട് ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവനാണ് പ്രവാചകന്‍. കുര്യാളമ്ദേരി പിതാവിനെ പ്രവാചകനാക്കിയത് നാലുകാര്യങ്ങളാണ്. കീഴാളവര്‍റുത്തിന്റെ സമുദ്ധാരണം, സാര്‍വലാകിക മാനവികത , സ്ത്രീ ശാക്തീകരണം, കുടുംബ നവീകരണം എന്നിവയാണവ. നൂറ്റാണ്ടുകളോളം സാമ്പത്തിക ചൂഷണത്തിനും സാമൂഹിക പാരതന്ത്യങ്ങള്‍ക്കും വിധേയരായി ജാതിവ്യവസ്ഥയുടെ തിക്താനുദവങ്ങള്‍ പേറി ജീവിച്ചിരുന്ന ദളിത്ക്രൈസ്തവരെ കൈപിടിച്ചുയര്‍ത്തുന്നതിന് കിണഞ്ഞു പരി
ശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ഈ പുരോഹിതശ്രേഷ്ഠന്‍. സമൂഹത്തില്‍ വളരെയേറെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തിലാണ് പിതാവ് വൈദികമേലദ്ധ്യക്ഷനായി ദരണമേറ്റെടുക്കുന്നത്. സമുദായത്തിലെ വലികഷ്ച്ചെറും വകവയ്ക്കാതെ എല്ലാവരേയും ദൈവമക്കളായി സ്‌നേഹിക്കാനും നയിക്കാനും പിതാവിനു കഴിഞ്ഞു. താഴേക്കിടയി
ലുള്ളവരെ ഔന്നത്യത്തിലേക്കെത്തിക്കുകയാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണമെന്ന് ഏഷ്യയിലെ സഭ’ (Ecclesia in Asia) എന്ന അവസ്തോലിക ലേഖനത്തില്‍ വി.ജോണ്‍
പോള്‍ 2- ാ൦ പറയുന്നു “ഈ ദര്‍ശനം കാലങ്ങള്‍ക്കു മുമ്പേ ഉര്‍ക്കൊള്ളുകയും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തിക്മാക്കുകയും ചെയ്ത അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരൂന്നു കീഴാള വര്‍ഗത്തിന്റെ സമുദ്ധാരകനായ കുര്യാളമ്ദേരി പിതാവ്. ആ മഹനീയ ജീവിതം മുന്നോട്ടുവയ്ക്കുന്ന കാലികപ്രസക്തമായ ഒരു ചോദ്യമു “ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍, വികസനത്തിന്റെ പേരില്‍ പിഴുതെറിയദഷെട്ടവര്‍ തുടങ്ങിയ പാര്‍ശ്വവത്കരിക്കകെട്ടവരോടുള്ള നമ്മുടെ സമീപനം എപ്രകാരമാണ്?

മാനവികതയുടെ പ്രവാചകനായിരുന്നു കുര്യാളമ്ദേരി പിതാവ്. സാമൂഹിക പരിഷ്കര്‍ത്താക്കളായ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ മാനവിക ദര്‍ശന
ങ്ങള്‍ മനുഷ്യസ്നേഹിയായ കുര്യാളമ്ദേരി പിതാവിനുമു യിരുന്നു. ജാതിയുടേയും തത്തിന്റേയും ഭാഷയുടേയും വേഷത്തിന്റേയുംപേരില്‍ മനുഷ്യര്‍ ദിന്നിക്കാന്‍ പാടില്ലെന്നും മനുഷ്യരെല്ലാം സഹോദരീസഹോദരന്‍മാരാണെന്നുമുള്ള വലിയ ആശയം അദ്ദേഹം ജനഹൃദയങ്ങളില്‍ ഉട്ടിയുറദിച്ചു. “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം” (ഫിലി.2:3) എന്ന് അദ്ദേഹം ഓര്‍മിരിച്ചു.വിദാനിയതകള്‍ ദാര്‍ദാഗ്യകരമാണെന്നും
കാലഷട്ടത്തിന്റെ ആവശ്യം ഘടനാപരമായ മാറ്റമാണെന്നും (Structural Transformation) പിതാവ് വാദിച്ചു. വര്‍ഗീയത, വംശീയത, രാഷ്ട്രീയ സംഘര്‍ഷം, ജാതിചിന്ത, മതമനലികവാദം
എന്നിവ വര്‍ദ്ധിച്ചുകൊ രിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഘടനാപരമായ മാറ്റമുണ്ടാക്കുന്നതിനു കുര്യാളമ്ദേരി പിതാവിനെഷോലുള്ള മനുഷ്യസ്നേഹികളുടെ ദര്‍ശനങ്ങളെ പുനര്‍
ജീവിഷിച്ചേ മതിയാകു.
സ്ത്രീശാക്തീകരണത്തിന്റെ വക്താവായിരുന്നു ധന്യന്‍ കുര്യാളദ്ദേരി പിതാവ്. അടുക്കളയുടെ അകത്തളങ്ങളില്‍ അടയ്ക്കകെട്ട് നിരന്തരം അവഗണന അനുഭവിച്ചിരുന്ന സ്ത്രീകളെ
സമുദ്ധരിക്കുന്നതിന് അദ്ദേഹം സ്ത്രീവിദ്യാദ്യാസത്തിന് പ്രചാരം നല്കി. വിദ്യാദ്യാസത്തിലൂടെ മാത്രമേ സംസ്‌കാരസമ്പന്നമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയു എന്നു ലനസ്സിലാ
ക്കിയ പിതാവ് ആരാധനാ സന്യാസിനീ സമൂഹാംഗങ്ങളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാദ്യാസത്തിനായി സ്‌കൂളുകളും ബോര്‍ഡിംഗുകളും സ്ഥാപിച്ചു. അക്ഷരാഭ്യാ
സത്തോടൊഷം പാചകവൃത്തി, തയുല്‍, സംഗീതം, ചിത്രമെഴുത്ത് തുടങ്ങി മനുഷ്യോപകാരപ്രദമായ കാര്യങ്ങള്‍ അവരെ പഠികിക്കണമെന്ന് അദ്ദേഹം കന്യസ്ത്രീകളെ ഓര്‍മകെടുത്തി.ഉന്ന്
ഉരുപത് പ്രൊവിന്‍സുകളിലും മൂന്നു റീജിയണുകളിലുമായി അയ്യായിരത്തോളം ആരാധനാ സന്യാസിനിമാർ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു.
സ്ത്രീശാക്തീകരണത്തിന്റെ സ്ത്രീസുരക്ഷയും ഏറെ ഗൌരവമേറിയ വെല്ലുവിളികളാണിന്ന്. സ്ത്രീപീഡനം, ലിംഗവിവേചനം എന്നിങ്ങനെ സ്ത്രീകളക്കെതിരെയുള്ള അതിക്രമ
ങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു. ഡല്‍ഹിയിലെ നിര്‍ഭയയും പെരുമ്പാവുരിലെ ജിഷയുംവാളയാറിലെ പെണ്‍കുട്ടികളും ഉതിന്റെ നേര്‍സാക്ഷ്യങ്ങളാണ്.ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ
കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 120924 കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അരങ്ങേറിയ
ദോള്‍ അതില്‍ 11057 എണ്ണം സ്ത്രീകള്‍ക്കെതിരെയായിരുന്നു എന്നറിയുമ്പോള്‍ പ്രശ്‌ന
ത്തിന്റെ ാരവം മനസിലാക്കാവുന്നതാണ്.
കുടുംബനവീകരണത്തിന് കുര്യാളമ്ദേരി പിതാവ് എന്നും മുന്‍തൂക്കം നല്കിയിരുന്നു.ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും ശക്തികേന്ദ്രങ്ങള്‍ എന്നുറച്ചു വിര്വസിച്ചു. മതാത്മകജീവിതത്തിനും സന്മാര്‍ഗജീവിതത്തിനും ഹാനിവരുത്താവുന്ന എല്ലാ ജീവിതവ്യപാരങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്ന്
അദ്ദേഹം നിരന്തരം ഉദ്ബോധിരിച്ചു. ജീവിത നവീകരണത്തിലൂടെയുള്ള കുടുംബ നവീകരണമാണ് പിതാവ് ലക്ഷ്യം വച്ചത്.
കുടുംബ നവീകരണചിന്ത മുമ്പത്തേക്കാളേറെ ഉന്ന് അനിവാര്യമായിരിക്കുന്നു. നവീന ശൈലിയിലുള്ള ധൂര്‍ത്തും ആര്‍ഭാടവും ഉന്നുംകുടുംബങ്ങളെയും ശിഥിലീകരിക്കു
ന്നു. കാലഘട്ടത്തിനനുസൃതമായ നവീകരണമാണ് കുടുംബങ്ങളിലാവശ്യം. കോവിഡ്കാലം അതിനുള്ള അവസരമായി മാറണം. പ്രത്യേകിച്ചും കുടുംബങ്ങളില്‍ നിന്നും മണ്‍ഥറഞ്ഞമുല്യ
ങ്ങളെ തിരിച്ചുപിടിക്കുന്നതിനുള്ള അവസരം.
നവ ആത്മീയ ദാര്‍ശനികന്‍
ആത്മീയ പാരമ്പര്യങ്ങളില്‍ പ്രധാനമായും ര ദു ധാരകളാണുള്ളത്. പ്രവാചകം, മിസ്റ്റിസിസം എന്നിവയാണവ. വി.കുര്‍ബാനയുടെ ഉപാസകനായ കുര്യാളമ്ദേരി പിതാവ് ദൈവവുമായി ആത്മബന്ധം സ്ഥാപിച്ച ഒരു മിസ്സിക്കായിരുന്നു. പ്രേഷിതമേഖലകളില്‍ കാല
ഘട്ടത്തിന്റെ ആവശ്യങ്ങളോടു പ്രതികരിച്ച പ്രവാചകനുമായിരുന്നു. ഉദാത്തമായ ആദ്ധ്യാത്മി
കത എന്നത് പ്രവാചകത്വത്തിന്റെയും മിസ്റിസിസത്തിന്റെയും സമന്വയമാണ്. നവ ആത്മീയതയുടെ വേരുകള്‍ ആഴച്ചെടേ ത് ഈ സ്ഥന്വയത്തിലാകണം. നവ ആത്മീയത, പാരമ്പര്യ
ത്തിന്റെ നിരാസ്മല്ല മറിച്ച് സമധ്രതയാണ്. ഒരേ സമയം അത് ആനുരികതയുടെ ആഴംതേടലും കര്‍മോന്‍മുഖതയുമാണ്.സുവിശേഷത്തെ കാലികമായി വ്യാഖ്യാനിക്കുന്നതും അതനുസരിച്ച് കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കുന്നതുമാണ് നവ അത്മീയതയുടെ അന്തസത്ത.
താന്‍ ജീവിച്ചിരുന്ന കാലയളവില്‍,ദിവ്യകാരുണ്യത്തില്‍ വേരുറച്ച്, കീഴാളവര്‍ഗത്തിന്റെ സമുദ്ധാരണത്തിലൂടെയും സ്ത്രീരക്തീകരണത്തിലുടെയും കുടുംബനവീകരണത്തിലൂടെയും
ഒരു നൂറ്റാ ദു മുന്‍പേ നവ ആത്മീയതയുടെ രീതിശാസ്ത്രം അഭ്യസിക്കുവാന്‍ കുര്യാളശ്ശേരിപിതാവിനു കഴിഞ്ഞു.
സമകാലിക സഭയ്ക്ക് ധന്യന്‍ മാര്‍ തോമസ് കുര്യാളമ്ദേരി സമാനിക്കുന്നത് ആത്മീയതയില്‍ അടിയുറച്ച നവീനമായ ഒരു സഭാദര്‍രനമാണ്.സഭയുടെ മുഖം പാവങ്ങളുടേതാകണമെന്ന ദര്‍ശനമാണത്.2019 ഒക്ടോബറില്‍ റോമില്‍ വച്ചു നടന്ന ആമസോണ്‍ സിനഡിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന് ആമസോണിലെ സഭയുടെ മുഖം ആമസോണ്‍ ജനതയുടെ
തന്നെ മുഖമായിരിക്കണമെന്നതായിരുന്നു.അതായത് സഭ ജനജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കണമെന്നര്‍ത്ഥം.പാലാ,കാഞ്ഞിരകള്ളി,കുട്ടനാട് പ്രദേശങ്ങള്‍ ഉള്‍കെട്ട അവിഭക്ത ചങ്ങനാശ്ശേരി രൂപതയിലുള്ള ജനതയുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തകെട്ടു പോകുന്ന
സഭയാണ് കുര്യാളമ്ദേരി പിതാവ് സ്വപ്നം ക ത്. കോവിഡാനന്തര സദ എങ്ങനെയായിരിക്കണമെന്ന് ചര്‍ച്ചനടക്കുന്ന ഉക്കാലത്തും പിതാവിന്റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തഥാ
ണ്. പ്രതിസന്ധികളുടെ കാലഷട്ടത്തില്‍ അതിജീവനത്തിന്റെ ആത്മീയ പാഠങ്ങള്‍ അദ്യസിക്കുന്നതിനോടൊകം മുന്‍പോട്ടുള്ള പ്രയാണത്തിന് ഉദാത്തമായ സഭാദര്‍ശനവും കാലോചിതമായ
ദരത്യാവബോധവും രൂപകെടുത്തേ തു “”. ഈ രൂപവത്കരണ പ്രക്രിയയെ സുഗമമാക്കുന്നതിന് ധന്യന്‍ തോമസ് കുര്യാളക്ദേരി പിതാവിനെഷോലുള്ള ആചാര്യന്മാരുടെ ആത്മീയദര്‍ശ
നങ്ങളെ വീണ്ടെടുക്കണമെന്ന മുന്നറിയിചുകുടിയാണ് ഈ വാര്‍ഷികാചരണം.

തൊടുപുഴ ന്യുമാൻ കോളേജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ