ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12.

Share News

സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നു. വിശുദ്ധ യാക്കോബ് സ്പെയിനിൽ സുവിശേഷം പ്രഘോഷിക്കുന്ന സമയം. […]

Share News
Read More

ചരിത്രാവബോധമില്ലായ്മ വലിയ തകർച്ചയിലേക്ക് ലോകത്തെ നയിക്കുന്നു: പോപ്പ് ഫ്രാൻസിസ് .

Share News

പ്രസിദ്ധീകരിച്ച് കേവലം ഒരാഴ്ചയ്ക്കുള്ളിൽ ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞ “ഫ്രെത്തേലി തൂത്തി” അഥവാ, “എല്ലാവരും സഹോദരർ” ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ഒടുവിലെ ചാക്രിക ലേഖനമാണ്. “ലൗദാതോ സി” ക്ക് ശേഷം ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന രചന കൂടിയാണ് ഇത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആദർശങ്ങളെ പിന്തുടർന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഈ പ്രബോധനം കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു. സമകാലിക ലോകത്തിലെ അപഭ്രംശങ്ങളെ അക്കമിട്ടു നിരത്തുന്ന “അടഞ്ഞ ലോകത്തിനുമേൽ ഇരുണ്ട മേഘങ്ങൾ” എന്ന ആദ്യ അധ്യായം […]

Share News
Read More

പുളിങ്കുന്നിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദ്യാക്ഷേത്രം.

Share News

പുളിങ്കുന്നിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദ്യാക്ഷേത്രം. ആയിരക്കണക്കിനു പെൺപൈതങ്ങൾക്കു അകവെളിച്ചം പകർന്ന, പകരുന്ന നമ്മുടെ വിദ്യാലയം ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്ക്കൂൾ.93 വർഷം പിന്നിടുമ്പോഴും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചു് നാടിന്റെ അഭിമാനമായി മാറുന്നു നമ്മുടെ സ്ക്കുൾ. സമൂഹത്തിന്റെ വ്യത്യസ്തതുറകളിലെ പ്രഗത്ഭവ്യക്തിത്വങ്ങളും S.S.L.C പരീക്ഷകളിലെ 100% വിജയങ്ങളും കലാകായികശാസ്ത്രമേഖലകളിലെ നേട്ടങ്ങളും സ്ക്കൂളിന്റെ പൊൻതൂവലുകൾ തന്നെ. കഴിഞ്ഞ വെള്ളപ്പൊക്കംമൂലം സ്ക്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങളും അസൗകര്യങ്ങളും ധാരാളമായി ഉണ്ടായതുകൊണ്ട് 93 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഭൗതിക ഘടന […]

Share News
Read More

ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.

Share News

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ഇന്ത്യ സന്ദർശിച്ചപ്പോൾ. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപത്തിയൊന്നാം വാർഷികമാണിന്ന്.ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.ഒപ്പമുള്ളത്, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് പ്രൊഫ. വിക്രം സാരാഭായ്. (കടപ്പാട്: “വിക്രം സാരാഭായ് സമ്പൂർണ ജീവചരിത്രം”. Red Rose Publishing) Alby Vincent

Share News
Read More