ആ കേൾക്കുന്നത് കാറ്റാണ്’.
12 വർഷം മുൻപാണ്.സിഎംഎസ് കോളജിലെ 1946 ബാച്ചിലെ വിദ്യാർഥികളുടെ സംഗമത്തിന് ഡോ. ഇസിജി സുദർശൻ കോട്ടയത്തു വരുന്നു. ബാംഗ്ലൂരിൽനിന്നു ട്രെയിനിൽ കോട്ടയത്തു വന്നിറങ്ങുമ്പോൾ ഹർത്താൽ!സിഎംഎസിലെ സംഘാടകർ പൊലീസിനോടു വിവരം പറഞ്ഞിരുന്നു, ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ്. നൊബേൽ സമ്മാനം കയ്യകലത്തുനിന്നു നഷ്ടപ്പെട്ട ആളാണ്. അന്നത്തെ എസ്പി റയിൽവേ സ്റ്റേഷനിലേക്ക് പൊലീസിനെ അയച്ചു. ഒരു സംഘം പൊലീസുകാർ ഐലൻഡ് എക്സ്പ്രസ് സമയത്ത് പ്ലാറ്റ്ഫോമിലെത്തി. വന്നിറങ്ങിയത്, ഏതോ വലിയ ഉദ്യോഗസ്ഥനെന്നു കരുതിയാകണം ഡോ. സുദർശനെ കണ്ടതും അവർ തകർപ്പനൊരു സല്യൂട്ട് നൽകി!അന്നു വൈകിട്ട് […]
Read More