ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി.

Share News

30 വർഷം കളമശ്ശേരി St. Pauls College മുൻപിൽ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി. തന്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ വരുന്ന കുട്ടികളെ കാശ് കൈയിലില്ല എന്ന് പേരിൽ ഒരിക്കൽ പോലും മടക്കി അയച്ചിട്ടില്ല. ഇക്ക എപ്പോഴും പറഞ്ഞിരുന്ന വാചകമാണ് “നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ മക്കളെ ഉള്ളപ്പോ തന്നാ മതി”. നമുക്ക് […]

Share News
Read More

” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. – സാബു ജോർജ്ജ്

Share News

എന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്. ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം […]

Share News
Read More

ഇന്ന് ആബേലച്ചന്റെ ചരമ വാർഷികം.. പ്രണാമം..

Share News

ഈശ്വരനെ തേടി ഞാൻ നടന്നുകടലുകൾ കടന്നു ഞാൻ തിരഞ്ഞൂഅവിടെയുമില്ലിവിടെയുമില്ലീശ്വരൻവിജനമായ ഭൂവിലുമില്ലീശ്വരൻ എവിടെയാണീശ്വരന്റെ കാൽപ്പാടുകൾമണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..എവിടെയാണീശ്വരന്റെ സുന്ദരാലയംവിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ… കണ്ടില്ല കണ്ടില്ലെന്നോതിയോതികാനനച്ചോല പതഞ്ഞുപോയികാണില്ല കാണില്ലെന്നോതിയോതികിളികൾ പറന്നു പറന്നുപോയി അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..അവിടെയാണീശ്വരന്റെ വാസംസ്നേഹമാണീശ്വരന്റെ രൂപംസ്നേഹമാണീശ്വരന്റെ രൂപം ..ആബേലച്ചൻ..~ സുപ്രസിദ്ധമായ ഈ പാട്ട് എഴുതിയതാരെന്ന് അറിയാത്തവർ അനേകമുണ്ട്.. കൊച്ചിൻ കലാഭവൻറെ സ്ഥാപകനും നടത്തിപ്പുകാരനുമായിട്ടാണ് ആബേലച്ചനെ പൊതുവേ ജനം അറിയുന്നത്.. വിദേശത്തു നിന്ന് ഉന്നതമായ വിദ്യാഭ്യാസം നെടിയ അച്ചൻ ഒരു നിയോഗം പോലെയാണ് […]

Share News
Read More

ഡോ. ഹെൻ്റി ഓസ്റ്റിനെ അനുസ്മരിച്ച് കൊച്ചി .

Share News

എറണാകുളം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷംമുൻ മന്ത്രി പ്രൊഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഇന്ത്യയിലെ രണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരിക്കയും, 2 തവണ എം.പി.യും, കേന്ദ്ര മന്ത്രിയും, അമ്പാസിഡറും ഒക്കെയായി ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തിയായിരിന്നിട്ടും ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ഡോക്ടർ ഓസ്റ്റിൻ. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കുന്നതുൾപ്പടെ എറണാകുളത്തിൻ്റെ വലിയ വികസന സ്വപ്നങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ധേഹം. ഡി.സി.സി പ്രസിഡൻ്റ് […]

Share News
Read More

സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ.

Share News

പ്രണാമം കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് സ്കൂളിൽ നാലു മുതൽ ഏഴുവരെ ക്ലാസുകളിൽ എൻ്റെ അധ്യാപികയായിരുന്ന സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ. വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച സിസ്റ്റർ. വീടില്ലാത്തവരും രോഗികളും ജീവിക്കാൻ വഴിയില്ലാത്തവരുമായ വ്യക്തികളെ സഹായിക്കാൻ അവർ പരിചയമുള്ള സമ്പന്നരുടെയടുക്കൽ യാചിക്കുമായിരുന്നു. അങ്ങനെ രക്ഷപ്പെട്ട പലരെയും എനിക്ക് നേരിട്ടറിയാം. ‘നന്മമരങ്ങൾ’ മുളച്ചുവരുന്നതിന് ദശാബ്ദങ്ങൾക്കുതന്നെ മുന്പായിരുന്നു അത്. പക്ഷേ, തൻ്റെ പ്രവൃത്തികൾ സിസ്റ്റർ ഒരിടത്തും കൊട്ടിഘോഷിച്ചിട്ടില്ല എന്നുമാത്രം. മൂന്നാമതൊരാളായി തൻ്റെ സുപ്പീരിയർ മാത്രമേ അത് […]

Share News
Read More

പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് …

Share News

ഇതാണ് ലോകം മനസ്സിലാക്കിയാൽ ജീവിതം രക്ഷപെട്ടു . .പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ […]

Share News
Read More

കൃതികളെ മാത്രം ഇഷ്ടപ്പെടുക,അത് വെച്ച് രചയിതാക്കളെ വിലയിരുത്താനോ ആരാധിക്കാനോ നിൽക്കരുത് ..അന്നും ഇന്നും എന്റെ പോളസി അതാണ്.

Share News

എ.അയ്യപ്പനും ഞാനും സംഭവം 1994-ലാണ്,മഹാരാജാസ് കോളേജിന്റെ നടുമുറ്റത്തേക്ക് പ്രാഞ്ചിപ്രാഞ്ചി കവി എ.അയ്യപ്പനെത്തി.നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെയായിരുന്നു ആ മുഖം. കവിയുടെ തലവെട്ടം കണ്ടപ്പോഴെ മലയാളം ഡിപ്പാർട്ട് മെന്റ് ശൂന്യമായി.അദ്ധ്യാപകരെല്ലാം പലവഴി മണ്ടി….അയ്യപ്പനെ അഭിമുഖീകരിച്ചാൽ പണം മാത്രമല്ല,ചിലപ്പോൾ മാനവും പോകുമെന്ന് മുന്നനുവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ടല്ലോ…. ഞങ്ങൾ എം.എ.മലയാളംകാർ..കണ്ടിട്ടുണ്ട്..കണ്ടിട്ടുണ്ട്…അയ്യപ്പനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ ഗൗരവക്കാരായി ക്ലാസ്സിൽതന്നെ കൂടി.പക്ഷേ മലയാളം ബി.എ.കുട്ടികൾ ആവേശത്തോടെ കവിയെ ഏറ്റെടുത്തു.ഡിപ്പാർട്ട്മെന്റിന് താഴത്തെ മരച്ചോട്ടിൽ നിന്നും ആഘോഷമായി മുകളിലെ ഹാളിലേക്ക് ആനയിച്ചു..അത് കവിക്കും രസിച്ചു…ഉള്ളിൽ കിടക്കുന്ന ദ്രാവകത്തിന്റെ ശക്തി […]

Share News
Read More

ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്.

Share News

ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്‌. എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു .ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്. കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ. പക്ഷേ 2016 ഒക്ടോബർ […]

Share News
Read More

മലയാള നാടിന്റെ അക്കിത്തം: ഒരു തിരിഞ്ഞുനോട്ടം

Share News

പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത് കുമാരനെല്ലൂരില്‍ 1926 മാര്‍ച്ച്‌ 18ന് ജനനം. മലയാള ഭാഷയുടെ മഹാകവി എന്നതിനു പുറമെ ഉപന്യാസകാരന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ജ്ഞാനപീഠം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.1952ല്‍ സഞ്ജയന്‍ പുരസ്കാരത്തിന് അര്‍ഹനായി. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരനാണ്. ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ അക്കിത്തത്തിന്റെ കാവ്യസപര്യക്ക് തിളക്കമേകി. നാല്പത്തഞ്ചോളം കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കവിതാ സമാഹാരമാണ് ശ്രദ്ധേയം. മലയാള കവിതാ […]

Share News
Read More

ആദ്യ നായിക പി. കെ. റോസിയെ ആട്ടിപായിച്ച നാടാണ്; പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു. ” – കനി കുസൃതി.

Share News

ആദ്യ നായിക ഒരു പുലയ സ്ത്രീ ആയിരുന്നു. ആദ്യനായികയെ താൻ അഭിനയിച്ച ചിത്രം കാണുന്നതിനെ നായന്മാർ വിലക്കി. ഒരു പുലയ സ്ത്രീ അഭിനയിച്ച ചിത്രം കാണാൻ വരാൻ പ്രമാണിമാർ തയ്യാറായില്ല. റോസിയെ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ടിരുന്ന ജാതി ഹിന്ദുക്കൾ സ്ക്രീനിലേക്ക് കല്ലെറിഞ്ഞു. തീയറ്റർ ആക്രമിച്ചു. ഒരു നായർ സ്ത്രീ ആയാണ് റോസി അഭിനയിച്ചത്, ആ ഒറ്റ കാരണത്താൽ റോസിയുടെ വീട് കത്തിച്ചു, വീട്ടുകാരെ ആക്രമിച്ചു. നിൽക്കക്കള്ളി ഇല്ലാതെ റോസി നാടുവിട്ടു. തുണയായ ഒരു ലോറിക്കാരനെ വിവാഹം കഴിച്ചു. […]

Share News
Read More