
- ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക്
- ജനവിധി
- ജനാധിപത്യം
- തെരഞ്ഞെടുപ്പ്
- നാടിൻ്റെ പ്രതിബദ്ധത
- വിലയേറിയ വോട്ടുകൾ
നാട് നന്നാവാൻ ഓരോ വോട്ടും…|വോട്ട് ചെയ്യുവാൻ കഴിഞ്ഞതിൻെറ സന്തോഷം ,സംതൃപ്‌തി |ചിത്രങ്ങൾ
ജനാധിപത്യ സംവിധാനത്തിൽ
പങ്കാളിയായപ്പോൾ..
ഒരു വോട്ടും പാഴാക്കരുത്. ഓരോ വോട്ടും നാടിൻ്റെ നന്മക്കായ്…ജയിച്ചതും തോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്… ജനം,ജനാധിപത്യം!

ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൗരന് ഏറ്റവും അധികം വില കൽപ്പിച്ചു കിട്ടുന്ന ദിവസം, അത് പാഴാക്കരുത് !!!ആർക്ക് വോട്ടു നൽകണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം, പക്ഷേ, അത് ആർക്കും കിട്ടാതെ പോകരുത്, അത് ഒരു പൗരന്റെ ധർമ്മമാണ്. ഉത്തരവാദിത്വമാണ്.നമ്മുടെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനം എന്നാൽ ഒരു പൊതു ജനസേവനം അല്ല ഒരു തൊഴിലാണ്, എന്നാൽ ജനങ്ങളെ സേവിക്കുന്നത് ഒരു ബഹുമതിയായി കരുതുക. ഭരിക്കുന്നവര്‍ ധനികരും ഭരിക്കപ്പെടുന്നവര്‍ ദരിദ്രരും ആകുന്ന പ്രതിഭാസം ആവാതിരിക്കട്ടെ നമ്മുടെ ജനാധിപത്യം.

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.















പങ്കാളിയായപ്പോൾ..



യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറവും കുടുംബവും വോട്ട് ചെയ്ത ശേഷം സെൻ്റ് ജോർജ് സ്കൂളിലെ ബൂത്തിനു മുന്നിൽ.






പങ്കാളിയായപ്പോൾ..

പങ്കാളിയായപ്പോൾ..

രഥത്തിലെയ്ക്കുള്ള യാത്രയിൽ ഞങ്ങളും…









നിങ്ങളോ?




====
മകനോടൊപ്പം പോയി വോട്ട് ചെയ്തിറങ്ങിയപ്പോൾ…

ജനാധിപത്യ വ്യവസ്ഥയിൽ പൗരന്റെ പ്രധാനപ്പെട്ട കടമയും അവകാശവുമാണ് വോട്ടു രേഖപ്പെടുത്തൽ.

ഓരോ വോട്ടും അമൂല്യമാണ്, നമ്മുടെ അവകാശമാണ്, പാഴാക്കരുത്.





















രണ്ടു കൈവിരലുകളിലും മഷി പുരട്ടിത്തന്നു .
ഇരട്ടവോട്ട് ചെയ്യാനായില്ലെങ്കിലും ഇരുവിരലിൽ വോട്ടടയാളം കിട്ടി.
നന്ദി



എം എൽ എ ദേവസ്സിയേട്ടനും ഇതേ സ്കൂളിലായിരുന്നു വോട്ട്. അദ്ദേഹവും കൂടെയുണ്ടായിരുന്നത് ഇരട്ടി സന്തോഷം നൽകി.


.It was a great feeling to vote in Pala constituency at the Mallikasserry St. Dominic Savio school booth No.160. This is after almost two decades that I cast my vote in Pala, as I cancelled my vote in Delhi few months ago.













ഓരോ വോട്ടും വിലപ്പെട്ടതാണ്. അത് നിങ്ങളുടെ അധികാരവും അവകാശവും കർത്തവ്യവുമാണ്.
തൃപ്പൂണിത്തുറ ഗേൾസ് എച്ച്എസിലെ 51 A പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഗീതയ്ക്കൊപ്പം കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്.







പിന്നെ മിന്നുകെട്ട്,
വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നു വധൂവരന്മാരായ സെബിയും റോസ്മിയും.
കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ. മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവർണ അവസരം ലഭിച്ചത്.







വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണ്, എല്ലാവരും വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കുക


കോവിഡു പ്രോട്ടോക്കോൾ അനുസരിച്ചുള്ള
തയ്യാറെടുപ്പുകളോടെ
കലൂർ ഗവർമെൻറ് കോമേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു
വോട്ടു ചെയ്യാൻ എറണാകുളം
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന്.

സമ്മതിദാനവകാശം
വിനിയോഗിച്ചു.

















ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ.
ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഭാര്യയോടെപ്പം പങ്കാളിയായി.


