ആ പാതിരാത്രിയിൽ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയ ആലപ്പുഴയുടെ എംപി ശ്രീ. കെസി വേണുഗോപാലാണ് ഈ ക്രൂരത ആദ്യം രാജ്യത്തോട് വിളിച്ച് പറഞ്ഞത്.

Share News

മുസ്‌ലിം ലീഗ് നേതാവും എം പിയുമായിരുന്ന ശ്രീ. ഇ അഹമ്മദ് സാഹിബ് മരണപ്പെട്ടപ്പോൾ ഉണ്ടായ സാഹചര്യം ചിലരെങ്കിലും മറന്ന് പോകാനിടയില്ല. അദ്ദേഹത്തോട് പാർലമെൻ്റ് കാട്ടിയ അനാദരവും മനുഷ്യത്വരഹിതമായ സമീപനവും ലീഗിൻ്റെ പ്രിയപ്പെട്ട നേതാക്കളിൽ ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാകും. അദ്ദേഹത്തിൻ്റെ ബന്ധുക്കൾക്ക് ഹോസ്പിറ്റലിനകത്തേക്ക് പ്രവേശിക്കാനോ പരിപാപനമായ സംസം പാനീയം നൽകാനോ തയ്യാറാകാതിരുന്നപ്പോൾ ആ പാതിരാത്രിയിൽ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയ ആലപ്പുഴയുടെ എംപി ശ്രീ. കെസി വേണുഗോപാലാണ് ഈ ക്രൂരത ആദ്യം രാജ്യത്തോട് വിളിച്ച് പറഞ്ഞത്. അന്ന് ഒരു പ്രമുഖ ചാനലിൽ നടന്ന […]

Share News
Read More

ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍|മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുംതോറും ഗ്രൂപ്പുവൈര്യം കൂടും.

Share News

ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ചലനം സൃഷ്ടിച്ച കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.പിയാണ്. സംസ്ഥാനത്ത് ഏറ്റവും പ്രതിച്ഛായയുള്ള കോണ്‍ഗ്രസിന്റെ യുവജന നേതാവും മറ്റാരുമല്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തിരഞ്ഞെടുപ്പ് നയിച്ചതെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയത് ഷാഫിയായിരിക്കും. മലബാര്‍ ബെല്‍റ്റ് പിടിച്ചെടുത്തതില്‍ ഷാഫിക്ക് വലിയ പങ്കുണ്ട്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കാന്‍ കഴിയുന്ന നേതാവാണ് ഷാഫി. ഇടതുപക്ഷം ഏതൊക്കെ വിധത്തില്‍ നോക്കിയിട്ടും ഷാഫിയെ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, ഷാഫി […]

Share News
Read More

“ മറ്റാരുണ്ട് ?” — ഭരണത്തെ നഷ്ടപ്പെടുത്തിയ പ്രചാരണ വാക്യം

Share News

# “ മറ്റാരുണ്ട് ?” — ഭരണത്തെ നഷ്ടപ്പെടുത്തിയ പ്രചാരണ വാക്യം *സാബു ജോസ്* കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പാഠപുസ്തകമായി നിലകൊള്ളുന്ന തിരഞ്ഞെടുപ്പാണ് ഇത്. അധികാരം ഉറപ്പാണെന്ന് കരുതിയ മുന്നണിക്ക് അതിശയകരമായ തിരിച്ചടിയും, ആത്മവിശ്വാസത്തോടെ മുന്നേറിയ മുന്നണിക്ക് ചരിത്രവിജയവുമാണ് ജനങ്ങൾ വിധിച്ചിരിക്കുന്നത്. ഈ മാറ്റത്തിന്റെ ഹൃദയത്തിൽ നിന്നൊരു ചോദ്യം മുഴങ്ങുന്നുണ്ട് — “മാറ്റാരുണ്ട്?” ### പ്രചാരണത്തിന്റെ മനോഭാവം: ആത്മവിശ്വാസമോ അഹങ്കാരമോ? തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇടതുമുന്നണി ഏറ്റവും കൂടുതൽ ആഘോഷിച്ച ചോദ്യമായിരുന്നു: *“മാറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ?”* ഇത് […]

Share News
Read More

സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്

Share News

കേരള രാഷ്ട്രീയ ചരിത്രത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം (മെയ് 4) എക്കാലവും ഓർമ്മിക്കപ്പെടുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ വിമതർ തീർത്ത അട്ടിമറികളുടെയും ചരിത്ര വിജയങ്ങളുടെയും പേരിലായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെയും ഔദ്യോഗിക സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്ത് ജനകീയ കോടതിയിലേക്ക് നേരിട്ടിറങ്ങിയ വിമതർക്ക് അഭൂതപൂർവമായ വിജയമാണ് കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്. സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിലെ പ്രധാന അട്ടിമറികളും കണക്കുകളും: പയ്യന്നൂർ (Payyannur): […]

Share News
Read More

മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.

Share News

വിപ്ലവം തിന്നുന്നത് സ്വന്തം മക്കളെയാണ്” (The revolution devours its own children) എന്നത് ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഒന്നാണ്. വിപ്ലവങ്ങൾ എങ്ങനെയാണ് ക്രമേണ അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കുന്നതെന്നും, വിപ്ലവത്തിന് നേതൃത്വം നൽകിയവർ തന്നെ ഒടുവിൽ അതിന്റെ ഇരകളായി മാറുന്നതെങ്ങനെയെന്നും ഫ്രഞ്ച് വിപ്ളവ കാലം മുതലേ ലോകം ചർച്ച ചെയ്യുന്നതാണ്. കമ്മ്യൂണിസത്തിന്റെ ചരിത്രമെടുത്താൽ ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. അതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു കാര്യം. ‘പാർട്ടി വിരുദ്ധർ’ […]

Share News
Read More

ഈ വിജയം കേവലം വ്യക്തികൾ തമ്മിലുള്ള മാറ്റമല്ല, മറിച്ച് രാഷ്ട്രീയമായ പുതിയ ദിശാസൂചനയാണ്.|വീണയ്ക്ക് പിഴച്ചതെവിടെ? അബിൻ നേടിയതെങ്ങനെ?

Share News

പത്തനംതിട്ടയിൽ വീശിയ അട്ടിമറിക്കാറ്റ്: വീണയ്ക്ക് പിഴച്ചതെവിടെ? അബിൻ നേടിയതെങ്ങനെ? കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായിരുന്നു പത്തനംതിട്ടയിലേത്. സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ വീണ ജോർജിനെ, കന്നി അംഗത്തിനിറങ്ങിയ അബിൻ വർക്കി പരാജയപ്പെടുത്തിയപ്പോൾ അത് രാഷ്ട്രീയ കേരളത്തിന് ഒരു വലിയ പാഠമായി മാറി. വീണ ജോർജ്: ഭരണവിരുദ്ധ വികാരവും സംഘടനാ പാളിച്ചകളും രണ്ടുതവണ നിയമസഭാംഗവും ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയുമായിട്ടും വീണ ജോർജിന് കാലിടറിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്: • ഭരണവിരുദ്ധ വികാരം: സാധാരണയായി […]

Share News
Read More

മുഖ്യമന്ത്രിയാകാൻ ‘നെട്ടോട്ടം’: വോട്ടർക്ക് പുറത്ത് കാത്തിരിക്കാം, അകത്ത് ചർച്ചകൾ കൊഴുക്കട്ടെ!

Share News

സബു ജോസ് കേരളം വോട്ടുചെയ്ത് കഴിഞ്ഞു. ഇനി ഫലപ്രഖ്യാപനത്തിലേക്കുള്ള ദൂരം ചാനൽ ചർച്ചകളുടെയും പ്രവചനങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതാണ്: “ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?” എന്നാൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്—ഈ ചർച്ചകൾ വോട്ടെടുപ്പിന് ശേഷം നടത്തുന്നതിൽ എന്ത് പ്രായോഗിക മൂല്യമാണുള്ളത്? ### **യു.ഡി.എഫിലെ ‘അഭ്യൂഹക്കപ്പലുകൾ’** ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ […]

Share News
Read More

തൃക്കാക്കര-ഒറ്റക്കാലി കലുങ്ക്-പാലം നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ ഒരുകോടി 27 ലക്ഷം രൂപ അനുവദിച്ചു.|ഉമ തോമസ് എം എൽ എ

Share News

ഒറ്റക്കാലി കലുങ്ക്-പാലം നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ ഒരുകോടി 27 ലക്ഷം രൂപ അനുവദിച്ചു. തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടച്ചിറ- മഞ്ചേരിക്കുഴി റോഡ് പള്ളിക്കര,കുന്നത്ത്നാട് ഭാഗത്തേക്ക് എളുപ്പത്തിൽ കടന്നുപോകാവുന്ന ഒന്നാണ്. എന്നാൽ മഞ്ചേരിക്കുഴി റോഡിൽ ഡി.ഡി ഡയമണ്ട് വാലിക്ക് സമീപമുള്ള ഒറ്റക്കാലി കലുങ്ക് ജീർണാവസ്ഥയിലും,ചെറിയ മഴ പെയ്യുമ്പോൾ പോലും ഗതാഗതം സാധ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിരവധി ഫ്ലാറ്റുകളിലും, വീടുകളിലുമായി നൂറ്കണക്കിന് ജനങ്ങൾ വസിക്കുന്ന ഈ മേഖലയിൽ കലുങ്ക് പുനർ നിർമ്മിക്കുക എന്നുള്ളത് പരിസരവാസികളുടെ നിരന്തര ആവശ്യമായിരുന്നു. മാധ്യമങ്ങൾ അടക്കം ഈ […]

Share News
Read More

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന “സാന്ത്വനം” ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടംനടപ്പിലാക്കുന്നു.

Share News

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന “സാന്ത്വനം” ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 12,13,14 തീയതികളിൽ കളമശ്ശേരി, മരട്, മട്ടാഞ്ചേരി എന്നിവിടങ്ങളിലായി നടപ്പിലാക്കുകയാണ്. കഴിഞ്ഞ വർഷം ഒന്നാം ഘട്ട ക്യാമ്പ് നടത്തി 437 പേർക്ക് ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കാണ് ഉപകരണങ്ങൾ ലഭ്യമാകുന്നത്.ഹിയറിംഗ് എയിഡ്, 100 ശതമാനം കാഴ്ച പരിമിതിയുള്ള പത്താം ക്ലാസിന് മുകളിലുള്ള വിദ്യാര്ഥികൾക്കുള്ള സ്മാർട്ട് ഫോൺ, സ്മാർട്ട് കെയ്ൻ, ബ്രയിൽ കെയ്ൻ […]

Share News
Read More