ലോക്ഡൗണ്‍ ഇളവുകൾ ആരും ആഘോഷമാക്കരുത്:മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതരസ്ഥിതിവിശേഷമാണ് മുന്നിലുള്ളത്. എന്നാല്‍ നമുക്ക് അതിജീവിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ച്‌ നില്‍ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കില്ല. പരിഭ്രമിച്ച്‌ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാന്‍ നാം തയാറല്ല. എല്ലാവര്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും നല്‍കും. അവര്‍ക്കുകൂടി അവകാശപ്പെട്ട നാട്ടിലേക്ക് പ്രവാസികള്‍ വരുമ്ബോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

കേരളത്തിലേക്ക് വരുന്നവരില്‍ അത്യാസന്ന നിലയിലായ രോഗികള്‍ ഉണ്ടായേക്കാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പടെ തയാറാക്കി‍യിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക.

അതേസമയം, ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകള്‍. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതര സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ ഒരു കേരളീയന് മുന്നിലും ഇക്കാരണത്താല്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരസ്ഥിതിവിശേഷമാണ് മുന്നിലുള്ളത്. എന്നാല്‍ നമുക്ക് അതിജീവിച്ചേ മതിയാകൂ. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ച്‌ നില്‍ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടക്കില്ല. പരിഭ്രമിച്ച്‌ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാന്‍ നാം തയാറല്ല. എല്ലാവര്‍ക്കും കൃത്യമായ ചികിത്സയും പരിചരണവും നല്‍കും. അവര്‍ക്കുകൂടി അവകാശപ്പെട്ട നാട്ടിലേക്ക് പ്രവാസികള്‍ വരുമ്ബോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

കേരളത്തിലേക്ക് വരുന്നവരില്‍ അത്യാസന്ന നിലയിലായ രോഗികള്‍ ഉണ്ടായേക്കാം. കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പടെ തയാറാക്കി‍യിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക.

അതേസമയം, ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകള്‍. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു