
മലയാള സിനിമയിൽ അന്യമത വിശ്വാസങ്ങളെ താറടിക്കാനും അങ്ങനെ പതിയെ പതിയെ ഇല്ലാതാക്കാനും അതു വഴി തങ്ങൾക്ക് ഒരു മേൽക്കോയ്മ സ്വഷ്ടിച്ചെടുക്കാനും
‘ട്രാൻസ് ‘ സിനിമ പെന്തകൊസ്തുകാരെയല്ല മറിച്ചു മൊത്തം ക്രൈസ്തവവിശ്വാസത്തെ ലക്ഷ്യം വച്ചു ഇറക്കിയ ജിഹാദി സിനിമ ആണെന്ന് നട്ടെല്ലുള്ള, ചിന്തിക്കാൻ ശേഷിയുള്ള പല ക്രൈസ്തവ പുരോഹിതരും അല്മായരും അന്നേ പറഞ്ഞിരുന്നു. അന്ന് അവരെ വർഗ്ഗീയ വാദികൾ എന്ന് വിളിച്ച് സഭയിലെ സ്ഥാപിത തല്പരരായ ‘മതേതര വാദികൾ’ ആക്ഷേപിച്ചു. ദമ്പതികളായ ഫഹദും നസ്രിയയും വിവാഹ ശേഷം ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം, അതിൻ്റെ എല്ലാ മാർക്കറ്റിംഗ് സാധ്യതകളെ മാക്സിമം ഉപയോഗിച്ച് ലാഭം കൂട്ടുക എന്നത് ഒരു ലക്ഷ്യം ആയിരുന്നെങ്കിലും പ്രഥമ ലക്ഷ്യം സഭക്കുള്ളിലെ നാമമാത്ര ക്രിസ്ത്യാനികളെ സഭയിലെ നവീകരണ പ്രസ്ഥാനങ്ങൾക്ക് എതിരെ തിരിക്കുക എന്നത് ആയിരുന്നു. കാരണം സുവിശേഷ വല്ക്കരണ പ്രവർത്തനങ്ങൾക്ക് മുൻപിൽ നില്ക്കുന്നവർ സഭയിലെ നവീകരണ പ്രസ്ഥാനങ്ങൾ ആണല്ലൊ. പക്ഷെ ക്രൈസ്തവ വിശ്വാസത്തിന് ആണിയടിക്കാൻ ജിഹാദികൾ ഉപയോഗിച്ച ചുറ്റിക ആയിരുന്നു ആ ചിത്രം എന്ന് ക്രൈസ്തവരിലെ ന്യൂനപക്ഷം മാത്രമാണ് അന്ന് തിരിച്ചറിഞ്ഞത്.
ഇപ്പോൾ സ്വർണ്ണകടത്തു തീവ്രവാദി ഫൈസലിനെ പൊക്കിയപ്പോൾ , സ്വർണക്കടത്തു വഴിയുള്ള തീവ്രവാദ ബന്ധങ്ങൾ പുറത്തുവരുമ്പോൾ , അവർ ഇത്തരം സിനിമകളിൽ പണം നിക്ഷേപിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ എങ്കിലും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ കാത്ത് സൂക്ഷിക്കാൻ അമിത മതേതര വാദം സൂക്ഷിക്കുന്നവർ ഉണരട്ടെ എന്ന് ആഗ്രഹിച്ച് പോകുകയാണ്. അല്ലെങ്കിൽ ചിലപ്പോൾ എഴുതാൻ പെൻസിൽ ഉണ്ടെങ്കിലും സ്ളേറ്റ് ഉണ്ടാകണമെന്നില്ല.
കാരണം കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മലയാള സിനിമയിൽ അന്യമത വിശ്വാസങ്ങളെ താറടിക്കാനും അങ്ങനെ പതിയെ പതിയെ ഇല്ലാതാക്കാനും അതു വഴി തങ്ങൾക്ക് ഒരു മേൽക്കോയ്മ സ്വഷ്ടിച്ചെടുക്കാനും ജിഹാദികൾ കർട്ടന് പിന്നിൽ നിന്ന് പ്രവർത്തിക്കുകയാണ്. ട്രാൻസ് അതിൻ്റെ ഒരു ഉദാഹരണം മാത്രം. 35 കോടി മുതൽ മുടക്കി നിർമ്മിച്ച ട്രാൻസിന് കിട്ടിയത് കഷ്ടിച്ച് 15-20 കോടി എന്നത് മറ്റൊരു വാസ്തവം
.( കടപ്പാട്)
