ബെനഡിക്ട് XVI മൻ മാർപാപ്പ വിടപറയും മുൻമ്പ്. | തൻ്റെ സ്ഥാനതൃാഗം തനിക്ക് വേണ്ടിയല്ല സഭയ്ക്കു വേണ്ടിയാണെന്ന അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നിന്നും യഥാർത്ഥ കാരണം കൂടുതൽവ്യക്തമാവുകയും ചെയ്തു.
സഭയുടെ രാജകുമാരന്മാരിൽ ഏറെ തിളങ്ങി നിന്ന കർദ്ദിനാൾ റാറ്റ് സിഗർ ആണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആയി തീർന്നത്. ജോൺപോൾ രണ്ടാമൻ പാപ്പായുടെ കാലത്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും വിശ്വാസതിരുസംഘത്തിൻ്റെ തലവനും ഒക്കെയായിരുന്നു. കർദ്ദിനാൾ റാറ്റ്സിഗർ ലോകപ്രസിദ്ധദൈവശാസ്ത്രജ്ഞനുമായിരുന്നു.”വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച് സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ദൈവശാസ്ത്രം എന്നാണ് ദൈവശാസ്ത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കണ്ടെത്തൽ”. വിശ്വാസതിരുസംഘത്തിൻ്റെ തലവനായിരുന്ന കാലത്ത് ദിനംപ്രതി എന്നോണം അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളും കാർക്കശൃംനിറഞ്ഞ പഠനങ്ങളും നടത്തിയിരുന്നത് ലോകം ചർച്ച […]
Read More