ഇവരുടെ ജീവിതം അറിയുന്നതുവരെ ആ ചോറിന് ചാണകത്തിൻ്റെ ഗന്ധവും രുചിയുമായിരുന്നു.എന്നാൽ ഇന്നെനിക്കത് തേനിനേക്കാൾ മധുര മുള്ളതാണ്!”

Share News

ചാണകച്ചുവയുള്ള ചോറ് ! ദയവു ചെയ്ത് ഇത് വായിച്ചു കഴിഞ്ഞതിനു ശേഷം ആരും അവരുടെ ഊരും പേരും ചോദിക്കരുത്.ഒരപേക്ഷയാണ്. ഞാനും ആ പുരോഹിതനും കൂടിയാണ് ആ ഗ്രാമത്തിലേയ്ക്കന്ന് പോയത്. വിശുദ്ധ കുർബാനയ്ക്കു ശേഷം ആ വികാരിയച്ചൻ എന്നോട് പറഞ്ഞു: ‘നമുക്കിന്ന് ഒരു വീട്ടിലാണ് ഭക്ഷണം.’ എനിക്കേറെ സന്തോഷമായി!മിഷൻ പ്രദേശത്തെ ആ ഗ്രാമത്തിലെ ഒരു ഭവനത്തിൽ പോകാമല്ലൊ എന്ന ചിന്തയായിരുന്നു മനസു നിറയെ.ഭക്ഷണത്തിനായി ഞങ്ങൾ നിലത്താണിരുന്നത്. വികാരിയച്ചൻ എന്നോടു പറഞ്ഞു: ‘അവർ വിളമ്പുന്നത് മുഴുവനും ഭക്ഷിക്കണം. പാവപ്പെട്ടവരാണ്.’ പാത്രത്തിൽ […]

Share News
Read More

കുഞ്ഞിനെ തരുന്ന നിമിഷംമുതൽ പരിശുദ്ധ മാതാവ് കരുതലും കാവലുമായി കൂടെയുണ്ടാകും. ജീവൻെറ സുവിശേഷം -അമ്മയാകാനുള്ള അവസരം സന്തോഷത്തോടെ ഓരോ സ്ത്രീയും സ്വീകരിക്കണം .

Share News

2006ഇൽ നീണ്ട പതിനേഴു വർഷത്തെ ജോലിക്കു ശേഷം ഞങ്ങളുടെ വീട് പണിയുന്നതുമായി ബന്ധപെട്ടു എറണാകുളംഐസക്ക്സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നും ഞാൻ വിരമിച്ചു . കച്ചേരിപ്പടിയിലെ സ്‌ഥലത്തു വീട് പണിആരംഭിച്ചപ്പോളായിരുന്നു വളരെ നല്ല ജോലി ഉപേക്ഷിച്ചത് . പ്രേഷിത പ്രവർത്തനത്തിൽ ഇനിയുള്ള നാളുകളിൽ സമയം കണ്ടെത്തണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു ..അപ്പോഴാണ് പാലാരിവട്ടം Love & Care എന്ന കാരുണ്യശുശ്രുഷയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത് . അഗതികൾക്ക് സ്നേഹവും സംരക്ഷണവുമായി വസ്ത്രങ്ങളും ഭക്ഷണവും കൊടുത്ത് സേവനം നടത്തുന്ന ശുശ്രുഷ […]

Share News
Read More

ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും.

Share News

ദീപികയിലെ അറിവിന്റെ നവരത്‌നങ്ങള്‍ ദീപികയിലെ പ്രതിഭാശാലികളായ ടി.സി. മാത്യു സാര്‍ മുതല്‍ ജോണ്‍ ആന്റണി, സെര്‍ജി ആന്റണി, രാജു നായര്‍, എന്‍.യു. വര്‍ക്കി, ആന്റണി ചാക്കോ, ജോയി ഫിലിപ്പ്, പി.എ.ജോസഫ്, ബാബു ചെറിയാന്‍ എന്നിവര്‍ ദൈനംദിന ജോലികളില്‍ നിന്നു പടിയിറങ്ങിയപ്പോള്‍ വല്ലാത്തൊരു ഫീലിംഗ് ആണുണ്ടായത്. ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും. ഇനി ഞങ്ങള്‍ പറയും,അതൊരു ദീപികയുടെ സുവര്‍ണകാലമായിരുന്നു. സര്‍വവിജ്ഞാനകോശം, അറിവിന്റെ പര്‍വതം, എഡിറ്റര്‍മാരുടെ എഡിറ്റര്‍ തുടങ്ങി പല […]

Share News
Read More

അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….

Share News

അമ്മയെപ്പറ്റി…. .പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം ..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് […]

Share News
Read More

അനുഭവങ്ങൾ അനുധ്യാനങ്ങൾ പുസ്തക പ്രകാശനം 2020 ജൂലൈ 11ന്

Share News

വിശ്വാസവും പ്രകൃതിയും ആത്മീയതയും പ്രാർഥനാബോധങ്ങളും ഏകാന്തതയും സൃഷ്ടാവിനോടുള്ള അചഞ്ചല വിശ്വാസവും സമർപ്പണവും അനുഭവങ്ങളും യാത്രകളും സഹജീവിതവും പാപബോധ്യങ്ങളും സഭയും പ്രതിപത്തിയും സംസാരിക്കുന്ന ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ മുപ്പത്തിയൊന്നു കത്തുകളുടെ സമാഹാരം. അവതാരിക / പ്രൊഫ.എം.തോമസ് മാത്യു

Share News
Read More

ആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് ) വരച്ചത്

Share News

ചവിട്ടുനാടകത്തിൻറ്റെ വിവിധ തലങ്ങളെ വിശദമായി പഠിച്ചു, 1964-ൽ പ്രസിദ്ധീകരിച്ച ‘ചവിട്ടുനാടകം’ എന്ന പുസ്തകത്തിൻറ്റെ രചയിതാവ് ശ്രീമതി സെബീന റാഫിയുടെ മുപ്പതാം ചരമ വാർഷികം ഈ മാസം 22ന് ആചരിച്ചു. ആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം എൻറ്റെ മകൻ ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് )ഇന്നലെ വരച്ചത് Britto Vincent(Kalasree Britto Vincent) Actor, Writer, And Director in Chavittunadakam Kerala Sangeetha Nadaka Academy Award Winner-2013

Share News
Read More

ഈ പുണ്യകർമ്മത്തിന് നിമിത്തമാകാൻ ഇടയായതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.

Share News

കാപ്പൻ കുടുംബത്തിൻ്റെ കാരുണ്യം ഇന്നലെ മലയാള മനോരമ ദിനപത്രത്തിൽ രണ്ടു കുടുംബങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കിടങ്ങൂർ പാലത്തിനടിയിൽ കുടിൽ കെട്ടി വർഷങ്ങളായി താമസിക്കുന്ന 16 പേരുടെ കാര്യങ്ങളായിരുന്നു വാർത്ത ചെറിയാൻ സി കാപ്പൻ പിതാവ് സ്വാതന്ത്രസമരസേനാനിയും എം പി യും എം എൽ എ യും പാലാ നഗരസഭാ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ മാതാവ് ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മ നിലനിർത്തുന്നതിന് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയിൽ വാങ്ങിയ 53 സെൻ്റ് സ്ഥലം വീടില്ലാത്തവർക്കു നൽകാൻ […]

Share News
Read More

നിങ്ങൾ നൽകുന്ന സഹായം മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കും.

Share News

മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്ന് / പതിനാല് വയസുകാരിയോട്, ടിക്കറ്റ് ചെക്കർ” ടിക്കറ്റ് എവിടെ.??പെൺകുട്ടി വിറച്ചു കൊണ്ട് പറഞ്ഞു. “ഇല്ല സർ.” ടിക്കറ്റു ചെക്കർ “ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്നിറങ്ങുക.” “ഞാൻ ഇതിനുള്ള ടിക്കറ്റ് നൽകുന്നു” പിന്നിൽ നിന്ന് ഒരു സഹയാത്രികയായ സുധാ ജിയുടെശബ്ദം വന്നു… സുധാജി – കുട്ടി നിനക്ക് എവിടെ പോകണം.?? പെൺകുട്ടി – “മാഡം, അറിയില്ല!” സുധാജി – “എങ്കിൽ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരൂ!” സുധാജി – നിങ്ങളുടെ […]

Share News
Read More

.സന്ധ്യകളിൽ ഇന്നും അവർ ദൂരെനിന്ന് ഉറക്കെ ചിരിച്ചും തമാശ പറഞ്ഞും നടന്നു വന്ന് ഒരു പാട്ടും പാടി,യാത്രയും പറഞ്ഞ് പോകുന്നുണ്ടാകാം.ആരും കാണാതെ.

Share News

എന്റെ കൂട്ടുകാരൻ വീടിനു താഴെയുള്ള ചെറിയ വഴിയിൽ ഒരു കലുങ്കുണ്ട്.അവിടെ വൈകുന്നേരങ്ങളിൽ സൗഹൃദം പങ്കുവക്കാൻ ഒത്തുചേർന്നാൽ ഒരു പാടു കാഴ്ചകൾ കാണാൻ കഴിയും. പോക്കുവെയിലിന്റെ ചുവപ്പിൽ കൂടുതൽ സുന്ദരികളായ തരുണീമണികൾ,സ്കൂൾ വിട്ടുവരുന്ന കുട്ടികൾ,ജോലികഴിഞ്ഞു മടങ്ങുന്നവർ, ഫുട്ബോളുമായി കളിസ്ഥലം തേടി പോകുന്ന ചെറുപ്പക്കാർ,നന്നേ പതുക്കെ, പ്രണയം പങ്കുവെച്ചു നടന്നുപോകുന്ന കോളേജ് വിദ്യാർഥികൾ ;അങ്ങനെ നാട്ടിൻ പുറത്തിന്റെ മാധുര്യം ആസ്വദിച്ച് കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞു പിരിയാൻ നേരം ഇരുട്ടായിത്തുടങ്ങും. അങ്ങനെയിരിക്കുമ്പോൾ കുറച്ചകലെനിന്നും ഒരു പാട്ടുകേൾക്കാം.പേരറിയാത്ത രണ്ടു ചങ്ങാതിമാർ;എഴുപതിനോടടുത്തു പ്രായം കാണും.അൽപ്പം […]

Share News
Read More

1999 ആഗസ്റ്റ് 11 കേരള ഹൈക്കോടതി ദേശീയപതാക ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.

Share News

ഏ സി ഷൺമുഖദാസും ഞാനും ഏ സി ഷൺമുഖദാസ് ദീർഘകാലം സംസ്ഥാനത്ത് മന്ത്രിയായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി തന്നത് ഏറ്റവും പ്രിയങ്കരനായ ഉഴവൂർജി(ഉഴവൂർ വിജയൻ) ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ഞാൻ നടത്തി വരുന്ന ദേശീയപതാക, ദേശീയഗാന ബോധവൽക്കരണ പരിപാടികൾക്കു പ്രചോദനമേകിയത് ഏ സി ഷൺമുഖദാസാണ്. 1996 കാലഘട്ടം. അന്ന് ഏ സി ഷൺമുഖദാസ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ഒരു ദിവസം ഉഴവൂർജിയോടൊപ്പം മന്ത്രിയുടെ കാറിൽ ഞാനും കാഞ്ഞിരപ്പള്ളിയിലെ ഒരു ചടങ്ങിനു ശേഷം പാലായ്ക്കു വരികയായിരുന്നു. യാത്രയ്ക്കിടെ […]

Share News
Read More