ശാസ്ത്രജ്ഞർ കണ്ടെത്തിയ ആഗോളതാപനമാണു കാരണമെങ്കിൽ ആരെ കുടിയിറക്കിയാലും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇല്ലാതാകില്ല.

Share News

ഭൂമിക്കു തീയിട്ടവരുടെപരിസ്ഥിതി നാടകം ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ നിലവിളി അടങ്ങുംമുന്പ്, ഇരകളായ ആ മനുഷ്യരെത്തന്നെ പ്രതികളാക്കി, പ്രകൃതിസംരക്ഷകവേഷം കെട്ടുന്നവർ അതഴിച്ചുവയ്ക്കണം. അല്ലെങ്കിൽ, ഒരിക്കൽ കാടായിരുന്ന ഇപ്പോഴത്തെ നഗരങ്ങളിലെ നിങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തി വനവത്കരണം നടത്തിക്കൊള്ളണം. ആഗോളതാപനത്തിന്‍റെ പുകക്കുഴലുകളായ എസി നിങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ കാറുകളിലോ കണ്ടുപോകരുത്. കരിങ്കല്ലും മെറ്റലും സിമന്‍റും മണലും തടിയുമൊന്നുമുപയോഗിച്ച് ഇനിയൊരു വീടും കെട്ടിടവും പണിയരുത്. കരിങ്കല്ല് പൊട്ടിച്ച് ഇനിയൊരു റോഡും നിർമിക്കുകയോ പുതുക്കുകയോ […]

Share News
Read More