അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോർജ് കള്ളിവയലിൽ

Share News

ന്യൂഡൽഹി: രാജ്യത്തു കർഷക ആത്മഹത്യകൾ ഇടവേളയ്ക്കുശേഷം വീണ്ടും പെരുകുന്നു. മഹാരാഷ്‌ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ എട്ടു ജില്ലകളിൽ മാത്രം കഴിഞ്ഞ ജനുവരി മുതൽ ജൂണ്‍ 26 വരെ 520 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 430 മരണങ്ങളിൽനിന്ന് 20 ശതമാനം കൂടുതലാണിതെന്ന് സംസ്ഥാന റവന്യു വകുപ്പിന്‍റെ റിപ്പോർട്ട് പറയുന്നു. എല്ലാ മൂന്നു മണിക്കൂറിലും മഹാരാഷ്‌ട്രയിലെ ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു. മധ്യ മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലുള്ള ബീഡ് ജില്ലയിൽ […]

Share News
Read More

വയനാടിനെ നമുക്കൊന്നായി കൈകോർത്ത് കരയകറ്റാം.|.ലോകത്തിനാകെ മാതൃകയാകട്ടെ കേരളം.

Share News

കൈകൊടുത്ത് കരകയറ്റാം വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടിയുണ്ടായ മഹാദുരന്തത്തിന്‍റെ നടുക്കത്തിലും വേദനയിലുമാണ് കേരളവും ഇന്ത്യയും. 340 പേർ മരിക്കുകയും 49 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത പ്രകൃതിദുരന്തത്തിന്‍റെ ആഘാതവും ഹൃദയവിങ്ങലും കുറയാൻ വർഷങ്ങളെടുത്തേക്കും. ദുരന്തമുഖത്തെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതിജീവിതരായവരുടെ ദൈന്യമുഖ്യങ്ങളും ഏറെക്കാലം മലയാളിയുടെ വേദനയായി തുടരും. ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയും അടക്കം എല്ലാം നഷ്ടപ്പെട്ടവർക്കു കഴിയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യമായതെല്ലാം ചെയ്യാം. 2018ലെ മഹാപ്രളയത്തിൽ അടക്കം […]

Share News
Read More

സ്വാതന്ത്ര്യവും വിദേശരാജ്യത്തെ പിആറും പൗരത്വവും മറ്റുമാണു കുട്ടികളെ മോഹിപ്പിക്കുന്നത്.|മാറട്ടെ മലയാളികളുടെമനോഭാവം, സംസ്‌കാരം |വിദേശ കുടിയേറ്റം |ജോർജ് കള്ളിവയലിൽ|ദീപിക.

Share News

പറന്നകലുന്ന പറവകൾ|മലയാളികളുടെ വിദേശ കുടിയേറ്റം-|ജോർജ് കള്ളിവയലിൽ ലോകത്തോളം വളരണം, കേരളം മലയാളികളുടെ വിദേശ കുടിയേറ്റം -04 / ജോര്‍ജ് കള്ളിവയലില്‍ മാറട്ടെ മനോഭാവം, സംസ്‌കാരം കേരളംപോലെ മനോഹരമായ ഭൂപ്രദേശത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വിദേശ വിദ്യാര്‍ഥികള്‍ക്കുകൂടി സ്വീകാര്യവും താത്പര്യവുമുള്ള സിലബസും പഠന സൗകര്യങ്ങളും അത്യാവശ്യം സ്വാതന്ത്ര്യവും നല്‍കുകയും ചെയ്താല്‍ അനന്ത സാധ്യതകളാകും തുറക്കുക. ഇതിനായി പുതിയ സ്വകാര്യ കല്‍പിത സര്‍വകലാശാലകളും ഓട്ടോണമസ് കോളജുകളും പ്രോത്സാഹിപ്പിക്കണം. നിലവിലുള്ള കോളജുകള്‍ക്കും ഇത്തരത്തിലുള്ള മാറ്റത്തിനു കഴിയണം. Click […]

Share News
Read More