ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.
ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]
Read Moreവേറൊരുമലയാളിജീവിതത്തിലുംഒരിക്കലുംസംഭവിച്ചിട്ടില്ലാത്തഅപൂർവതകളുടെസാക്ഷ്യപത്രമാണ് ഡോ.ജോർജ് തയ്യിലിൻെറ “സ്വർണം അഗ്നിയിലെന്നപോലെ” എന്ന ജീവിത സഞ്ചാര കഥ.
പഠനകാലത്തുതന്നെമികച്ചകഥാകാരനായിരുന്നു,ഡോക്ടർ ഡോ.ജോർജ് തയ്യിൽ.വലിയസാഹിത്യപ്രേമി.കഥയെഴുതുകഎന്നതിനുപരിയായി, അന്ന്തന്നെഒരുമാസികയുടെസ്ഥാപനപ്രക്രിയയിൽ അദ്ദേഹം സജീവപങ്കാളിയായി :അതിന്റെ പത്രാധിപർ ആയി. (ആ മാസിക പിന്നീട്ഇന്ത്യയിലെഏറ്റവുംപ്രചാരമുള്ളവാരികയായിമാറിഎന്നതുസവിശേഷമായഅപൂർവത). പത്രാധിപർആയശേഷംഡോക്ടറായവേറൊരുമലയാളിഉണ്ടെന്നുതോന്നുന്നില്ല.അതും ജോർജിന്റെ കാര്യത്തിൽസംഭവിച്ചു.ജർമനിയിൽഎത്തി,വൈദ്യശാസ്ത്രംപഠിക്കുന്നു:ഡോക്ടർആകുന്നു:ഹൃദയരോഗവിദഗ്ദ് ധനാകുന്നു: തിരിച്ചു കേരളത്തിൽ വന്നു ഏറ്റവും പ്രഗത്ഭരായ,ജനസമ്മതരായ ഡോക്ടർമാരിൽഒരാളായി മാറുന്നു . വളരെചുരുക്കംഡോക്ടർമാർ മാത്രമാണ് വൈദ്യ ശാസ്ത്ര അറിവുകൾ പുസ്തകങ്ങ ളിലൂടെയുംലേഖനങ്ങളിലൂടെയുംപൊതുചർച്ചകളിലൂടെയും ജനങ്ങളുമായി പങ്കു വയ്ക്കുന്നത്. കഴിഞ്ഞരണ്ടുപതിറ്റാണ്ടായി ഹൃദ്യമായ ഭാഷയിൽ ഹൃദയ ത്തെക്കുറിച്ച് തുടർച്ചയായി എഴുതുകയുംസംസാരിക്കുകയുംചെയ്യുന്നഡോക്ടർ തയ്യിൽ ഇന്ന് കേരളത്തിന്റെഹൃദയാരോഗ്യഅപ്പോസ്തോലൻആണെന്ന്നിസ്സംശയംപറയാം. അങ്ങനെ, ഹൃദയാലുവായകഥാകാരൻ ഹൃദയത്തിന്റെ സാഹിത്യകാരൻ ആയി മാറിയ അപൂർവതയും ജോർജിനുമാത്രംഅവകാശപ്പെട്ടത്. ഇതിനേക്കാളൊക്കെ മഹത്തരമായഅപൂർവതയാണ് ബനഡിക്ട് […]
Read More