വിടചൊല്ലി തലസ്ഥാനം: വിലാപയാത്ര കോട്ടയത്തേക്ക്

Share News

തിരുവനന്തപുരം: ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് […]

Share News
Read More

പുതുപ്പള്ളിയിലെ ജനനായകൻ: ‘കേരളത്തിന്റെ കുഞ്ഞൂഞ്ഞ്’|ജനമനസിൽ എന്നും പ്രോജ്ജ്വലമായ താരകമായ നിലനിൽക്കുന്ന പ്രിയ ഉമ്മൻ ചാണ്ടിക്ക് വിട.

Share News

തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരൂന്നി നിന്ന വലിയ വൃക്ഷം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കു‍ഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു. ജനകീയൻ – കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവകാശിയില്ല. ആൾക്കൂട്ടത്തിന്‍റെ നേതാവെന്ന് പ്രിയപ്പെട്ട “ഒസി’യെ അനുയായികളും […]

Share News
Read More

കഷ്ടകാലത്ത് പണയത്തിൽ നഷ്ടപ്പെട്ടുപോയ കുടുംബവക പുരയിടത്തിൽ ഒരു കാവൽക്കാരനായിട്ടാണ് സൗമ്യൻ ഇന്ന് അന്തിയുറങ്ങുന്നത്.

Share News

സൗമ്യൻ സ്വർഗലോകത്തിലെ ദേവന്മാരാൽ പരീക്ഷിക്കപ്പെട്ട് ശ്‌മശാനം സൂക്ഷിപ്പുകാരനായിത്തീർന്ന ത്രിശങ്കു പുത്രനും അയോദ്ധ്യയുടെ രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ നാം കേട്ടിട്ടുണ്ട്. രാജാവോ രാജകുമാരനോ ഒന്നുമല്ലാത്ത ഒരു സമകാലീനന്റേതാണ് ഈ പറയുന്ന കഥ. കഥയിലെ നായകനെ നമുക്ക് ‘സൗമ്യൻ’ എന്ന് വിളിക്കാം. ഈ നായകന്റെ യഥാർത്ഥത്തിലുള്ള പേരിന്റെ അർഥം സാക്ഷാൽ ഹരിശ്ചന്ദ്രന്റെ സ്വഭാവവിശേഷണങ്ങളായ സത്യവും നീതിയും തന്നെയാണ്. അതൊരു ലാറ്റിൻ പുല്ലിംഗ നാമവുമാണ്.സമ്പന്നമല്ലെങ്കിലും സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമായാണ് സൗമ്യൻ ജനിച്ചത്. സഹോദരീ സഹോദരങ്ങളാൽ സമ്പുഷ്ടമായിരുന്ന കുടുംബത്തിന്റെ ഉജ്വല […]

Share News
Read More

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്….ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…|.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു.|..ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..

Share News

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്…. ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു… മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ…. പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ… വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ… […]

Share News
Read More

കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്…|ഉമ്മൻ ചാണ്ടി

Share News

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മക്ക് ആദരാഞ്ജലികൾ. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടെത്. സാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 2004-ൽ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൃഷി- കയർ വകുപ്പ് മന്ത്രിയായിരുന്നു അവർ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും വിപ്ലവകരമായ തീരുമാനങ്ങളെടുക്കുകയും അത് ധീരമായി നടപ്പിലാക്കുകയും ചെയ്ത വിപ്ലവ നക്ഷത്രത്തെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നഷ്ടമായത്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ നിർണ്ണായക സംഭവാനകൾ ചെയ്ത അവരുടെ ഭരണവൈഭവം എക്കാലത്തും ഓർമ്മിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന […]

Share News
Read More

മനുഷ്യവിമോചന പോരാട്ടങ്ങളുടെ രണചരിത്രത്തിലെ സമാനതകളില്ലാത്ത സമരവീര്യമാണ് സഖാവ് ഗൗരിയമ്മ.

Share News

ജന്മിത്തത്തിന്റെ വേരറുത്തുകൊണ്ട് ഭൂബന്ധങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഭൂപരിഷ്കരണ നിയമം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആ സാമൂഹ്യപരിഷ്കർത്താവ് ആധുനിക കേരളസൃഷ്ടിക്ക് മൗലീകമായ സംഭാവനകൾ നൽകി. 1957ലെ ആദ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത തുടങ്ങിയ ചരിത്രനേട്ടങ്ങൾക്കപ്പുറം ആ അനിതരസാധാരണ ജീവിതം അങ്ങനെതന്നെ ചരിത്രമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഇതുപോലൊരു ഇതിഹാസതുല്യ ജീവിതമുണ്ടായിരുന്നുവെന്നത് ഏത് കാലത്തേക്കുമുള്ള നമ്മുടെ അമൂല്യമായ ഈടുവയ്പ്പാണ് ഒരു ജനതയുടെയാകെ ആധുനിക ജീവിതം സാധ്യമാക്കുന്നതിന് സമൂഹത്തിന്റെ നിരന്തരമായ പുരോഗതിയെക്കുറിച്ച് […]

Share News
Read More