മിക്കവാറും എല്ലാ പത്രങ്ങളും മാമുക്കോയയെ ചിരിയുടെ ദോസ്ത്തെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നാടോടി കാറ്റിലെ ഗഫൂർ കാ ദോസ്ത്തെന്ന ഡയലോഗിന് ഒപ്പിച്ചു ഇമ്പമുള്ള തലക്കെട്ട് ഇട്ടതാകും. എന്നാൽ ഇത് കാണുവാനിട വന്നാൽ മാമുക്കോയ പ്രസിദ്ധമായ ആ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചേക്കാം. ചിരിക്കും അപ്പുറം മാമുക്കോയ മറ്റ് പലതുമായിരുന്നു. അത് ഈ പത്രങ്ങളിൽ വന്ന ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യക്തം. അദ്ദേഹം ജീവിതത്തിന്റെ ചങ്ങാതിയായിരുന്നവെന്നാണ് ഈ വായനകളിലൂടെ മനസ്സിലായത്. കുഴഞ്ഞു വീഴും മുമ്പ് പന്ത് കളി ഉത്ഘാടനം ചെയ്യാൻ പോയ ആ സ്പിരിറ്റിലും അതുണ്ട്. മാമുക്കോയക്ക് ആദരാജ്ഞലികൾ. പോയ വര്‍ഷം മാതൃഭൂമി […]
Read More