“ആ യാത്ര മാഷിൻ്റെ കൊച്ചിയോടുള്ള തിരുവോണനാളിലെ അവസാന യാത്രയായിരുന്നു എന്ന് ഞാൻ അറഞ്ഞില്ല.”

Share News

ഇന്ന് മാതൃഭൂമിയിലെ സിറാജ് കാസിമിൻ്റെ സാനുമാഷിനെക്കുറിച്ചുള്ള ലേഖനമാണ് ഇത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. തിരുവോണ ദിനം മുറതെറ്റാതെ പതിവിൻപടി രാവിലെ ഞാൻ സൈക്കിളുമായി വീട്ടിൽനിന്നിറങ്ങി. ഓണപ്പാട്ടിന്റെ കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വന്തം കലൂരിൽ നിന്നും എൻ്റെ ലക്ഷ്യസ്ഥാനമായ ടി.ഡി. എം ഹാളിലേയ്ക്ക് . എന്റെ സൈക്കിൾ മെല്ലെ കലൂർ തൃക്കടവ് റോഡിലെ 125 വർഷം പഴക്കമുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിലേക്കുള്ള ഭാഗത്തേക്ക് നീങ്ങി. ചാറ്റൽ മഴ പ്രകൃതി നീലക്കുട ചൂടി നിൽക്കുന്നു. പതിവുപോലെ തിരയ്ക്കില്ല നാട്ടുകാരോട് ഓണാശംസകൾ […]

Share News
Read More