തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. […]

Share News
Read More

ഇന്നും, ആര്യങ്കാവ് പൂരദിവസം മുണ്ടായ ദേശത്തുനിന്നും വരുന്ന കുതിരയെടുപ്പുകാർക്ക് ഇവിടെ വച്ച് ചക്കരവെള്ളം നൽകാറുണ്ട്.

Share News

കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയായി കണക്കാക്കപ്പെടുന്നതാണ് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളം. ആയിരങ്ങൾ പങ്കെടുക്കുന്ന, ദക്ഷിണേന്ത്യയിൽ എമ്പാടും നിന്ന് ഉരുക്കളെത്തുന്ന, കോടികളുടെ വ്യാപാരം നടക്കുന്ന വ്യാഴാഴ്ച ചന്ത. ലക്ഷത്തിന് മേൽ വിലയുള്ള ഉരുക്കളും കൈമാറ്റം ചെയ്യപ്പെടുന്നയിടം. ഒരുകാലത്ത് കൊമ്പനാനകളെ വരെ ഇവിടെ കച്ചവടം ചെയ്തിരുന്നത്രെ! പെരുമാക്കന്മാരുടെ കാലത്തെങ്ങോ ആരംഭിച്ച പുരാതന ചന്തയാണ് വാണിയംകുളത്തേത്. പിന്നീട് നൂറ്റാണ്ടുകൾ കവളപ്പാറ മൂപ്പിൽ നായരുടെ അധീനതതയിലായി. വാഹനങ്ങളൂം റോഡുകളും വികസിക്കുന്നതിനും മുൻപൊരു കാലത്ത്, കാർഷികവൃത്തി മാത്രം പ്രധാന ജീവിതമാർഗ്ഗമായിരുന്ന കാലത്ത്, വാണിയംകുളം ചന്തയിൽ […]

Share News
Read More

നെഹ്‌റുട്രോഫി വള്ളംകളിയും ജവഹര്‍ലാല്‍ നെഹ്‌റുവും:

Share News

ആലപ്പുഴയില്‍ നടക്കുന്ന പ്രശസ്തമായ നെഹ്‌റുട്രോഫി വള്ളംകളിക്ക് നിമിത്തമായത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആദ്യംതന്നെ പറയട്ടെ. 1952-ല്‍ അദ്ദേഹത്തിന്റെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ ജലമാമാങ്കത്തിന്റെ തുടക്കം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള നെഹ്‌റുവിന്റെ യാത്ര ജലമാര്‍ഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അവിസ്മരണീമയാക്കുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോണ്‍, ആലപ്പുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെ ആദ്യമത്സരം സംഘടിപ്പിച്ചു. അന്ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കൊല്ലം ജില്ലാകളക്ടര്‍ക്കായിരുന്നു മത്സരത്തിന്റെ ചുമതല. കോട്ടയത്ത് എത്തിയ നെഹ്‌റുവിനൊപ്പം ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സഞ്ജയ് ഗാന്ധിയുമെല്ലാം ഉണ്ടായിരുന്നു. ആലപ്പുഴ നഗരത്തിന്റെ വടക്കുഭാഗത്തുള്ള […]

Share News
Read More

സമുദായ ഐക്യം അല്മായ നേതൃത്വത്തിലൂടെ|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

Share News

ഭാരതത്തിലെ അതിപുരാതനമായ ക്രൈസ്തവസമൂഹമാണു നസ്രാണികൾ എന്ന പൊതുപേരിൽ അറിയപ്പെടുന്നത്. ഇവർ സമുദായചിന്തയും സ്വജാതിബോധവും മികവുറ്റ രീതിയിൽ കാത്തുസൂക്ഷിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തോടുള്ള അടുപ്പത്തിൽ നിന്നുരുവായ തോമ്മാമാർഗത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. നസ്രാണിജീവിതശൈലി വാർന്നുവീണ രൂപമാണ് തോമ്മാമാർഗം. ഭാരതത്തിന്‍റെ വൈവിധ്യമാർന്ന സംസ്കാരത്തോടു ചേർന്നുനിന്ന് ഒരു ഒന്നാംകിട ഭാരതീയസമുദായമായി അതു വളർന്നുകൊണ്ടിരുന്നു. ബാബിലോണിലെ കല്ദായ (പൗരസ്ത്യ) സുറിയാനി സഭയിലെ പിതാക്കന്മാർ ആത്മീയനേതൃത്വവും സ്വജാതിയിൽ നിന്നുള്ള അർക്കദിയാക്കോൻമാർ ഭരണപരമായ പൊതുക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. നസ്രാണി സമൂഹത്തിലെ കുടുംബത്തലവന്മാർ വളരെ സജീവമായി സഭാകാര്യത്തിലും സമുദായത്തിന്‍റെ […]

Share News
Read More

സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്

Share News

ആകാശവാണി തിരുവനന്തപുരം.. ആലപ്പുഴ…’ കാലങ്ങളായി മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി ആലപ്പുഴ ഉണ്ടാവില്ല. എഫ്.എം. പരിപാടി മാത്രമായിരിക്കും ഇനി ആലപ്പുഴയിൽനിന്ന്‌ കേൾക്കുക. ഇവിടത്തെ മീഡിയംവേവ് പ്രക്ഷേപിണിയുടെ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ഉത്തരവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും ലക്ഷദ്വീപ്, കവരത്തി, തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര എന്നിവിടങ്ങളിലും കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും.… കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രക്ഷേപിണിയാണ് ആലപ്പുഴയിലേത്- 200 കിലോവാട്ട് ശേഷിയുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ തീരെ ശേഷികുറഞ്ഞവയാണുള്ളത്. തിരുവനന്തപുരത്തുള്ളത് വെറും 20 കിലോവാട്ടിന്റെതാണ്‌. തിരുവനന്തപുരം […]

Share News
Read More

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

Share News

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിൻ്റെ […]

Share News
Read More

പിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ

Share News

വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്…. പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം. കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി…. നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി […]

Share News
Read More

പഞ്ചവടിപ്പാലം ഇനി പഴങ്കഥ;പാലാരിവട്ടത്ത് പുതു വിജയഗാഥ രചിക്കുന്നു മെട്രോ ടീം

Share News

ബാബു കദളിക്കാട്ട് എഴുതുന്നു .. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പണി പുരോഗമിക്കുന്നത്.മേയില്‍ യാഥാര്‍ഥ്യമാകും പുതിയ പാലം: ചീഫ് എന്‍ജിനീയര്‍ ജി.കേശവചന്ദ്രന്‍. ദുര്‍ബലമെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിക്കല്‍ പൂര്‍ണമായി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രക്രിയയായിരുന്നു ഇത്. രണ്ടു മാസം മുമ്പ് തുടങ്ങിയ പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ രാപ്പകലില്ലാതെ 60 തൊഴിലാളികളാണ് പണിയെടുത്തത്. പാലം പുനര്‍നിര്‍മാണം സമാന്തരമായി പുരോഗതിയിലാണ്. മരട് ഫ്‌ളാറ്റ് പൊടിയാക്കിയതിന്റെ നാടകീയത അന്യമായിരുന്നെങ്കിലും ദക്ഷിണേന്ത്യയില്‍ ഇത്ര വലിയ കോണ്‍ക്രീറ്റ് നിര്‍മിതി പൊളിച്ചുമാറ്റുന്നത് ആദ്യമായാണ്. പാലത്തിന്റെ […]

Share News
Read More

ഒരു ചാനൽ ഉണ്ടായതിനുപിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. അവിശ്വസനീയം!

Share News
Share News
Read More

ഡീഗോ അർമാൻഡോ മറഡോണ: കാൽപന്ത് കലയുടെ ഇതിഹാസം|ജീവചരിത്രം

Share News

ഡീഗോ അർമാൻഡോ മറഡോണ ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ […]

Share News
Read More