ക്വിറ്റ് ഇന്ത്യ പ്രഷോഭം 1942

Share News

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുകയെന്നമഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942ആഗസ്റ്റിൽ ആരംഭിച്ചനിയമലംഘന സമരമാണ്ക്വിറ്റ് ഇന്ത്യ പ്രഷോഭം. 1942 ഓഗസ്റ്റ് 8ന് മുംബയിലെ ഗൊവാലിയടാങ്ക് മൈതാനത്തു നടത്തിയ പൊതുയോഗത്തിലാണ്പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഐതിഹാസികആഹ്വാനം ഗാന്ധിജിനടത്തിയത്. ക്വിറ്റ് ഇന്ത്യപ്രഷോഭത്തെത്തുടർന്നുഒരു ലക്ഷത്തോളം പേരെരാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു ജയിലിൽഅടച്ചു.

Share News
Read More

ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി മലമ്പുഴയ്ക്കടുത്ത് കണ്ടെടുതു

Share News

മലമ്പുഴയ്ക്കടുത്ത് ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി നിർമാണശാല നിലനിന്നിരുന്നു എന്നതിന് തെളിവുകൾ. ചൂളയിലേക്ക് വായു കടത്തിവിടുന്ന കളിമൺകുഴലുകളുടെ ഭാഗങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജിലെ ചരിത്രാധ്യാപകൻ കെ. രാജന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.രണ്ടായിരം വർഷങ്ങൾക്കു മുൻപ് കേരളത്തിൽനിന്നും ഈജിപ്തിലേക്ക് ഇരുമ്പിന്റെ വൻതോതിലുള്ള കയറ്റുമതി നടന്നിരുന്നു എന്നു സൂചിപ്പിക്കുന്ന ജെനീസ രേഖകളെ ഇതു സാധൂകരിക്കുന്നു.

Share News
Read More

A GRAVE ISSUE FOR CHRISTIANS IN KERALA

Share News

Ignatius Gonsalves. From up above Dr Paul Christian must be sending a friendly wave of congratulation to Bishop Dr.James Anaparambil of Aleppy and a flying kiss to his flock, for putting the official stamp of approbation on his view concerning life and death. In life this Anglo Indian hailed as “the first Dentist of Quilon” […]

Share News
Read More

ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.

Share News

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ഇന്ത്യ സന്ദർശിച്ചപ്പോൾ. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപത്തിയൊന്നാം വാർഷികമാണിന്ന്.ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.ഒപ്പമുള്ളത്, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് പ്രൊഫ. വിക്രം സാരാഭായ്. (കടപ്പാട്: “വിക്രം സാരാഭായ് സമ്പൂർണ ജീവചരിത്രം”. Red Rose Publishing) Alby Vincent

Share News
Read More

സഭാ പണ്ഡിതനും വചനപ്രഘോഷകനുമായ ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ചനെ കുറിച്ചുള്ള പ്രത്യേക ഡോക്യുമെ​ന്‍റ​റി

Share News
Share News
Read More

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകരിലൊരാളായ സഖാവ് എൻ. ശങ്കരയ്യയുടെ 99-ആം ജന്മദിനമാണിന്ന്.

Share News

ഉന്നത വിദ്യാഭ്യാസം ഉപേക്ഷിച്ചു കൊണ്ട് സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചൂളയിലേയ്ക്ക് എടുത്ത് ചാടിയ സഖാവ് മാനവ വിമോചനത്തിനായി സ്വജീവിതം അർപ്പിക്കുകയായിരുന്നു. അവിടന്നിങ്ങോട്ട് സഖാവ് എൻ ശങ്കരയ്യ താണ്ടിയ പോരാട്ടത്തിൻ്റെ കനൽ വഴികൾ അടയാളപ്പെടുത്തുന്നത് ആധുനിക ഇന്ത്യയുടെ ഇതിവൃത്തം തന്നെയാണ്, രചിച്ചത് കർഷകരുടേയും തൊഴിലാളി വർഗത്തിൻ്റേയും അവകാശ പോരാട്ടങ്ങളുടെ കഥകളാണ്, പടുത്തത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രമാണ്. റിവിഷനിസ്റ്റുകളും കാല്പനികരായ എടുത്തചാട്ടക്കാരും സൃഷ്ടിച്ച ആശയക്കുഴപ്പത്തിൽ നിന്നും, വ്യതിചലനങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.1964-ൽ സിപിഐ-യുടെ നാഷണൽ […]

Share News
Read More

A Dronacharya Of Our Times

Share News

Prof. Sunny Thomas is more known as a national shooting champion and an international referee and coach, trainer and an authority in the field, but Sunny Sir , as he is warmly and affectionately addressed by everyone around in his circle of friends, which is so far and wide, is essentially an academic par excellence, […]

Share News
Read More

പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു.

Share News

പാലാ: എ. ഡി. ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതത്തിന് ഭാരതത്തിൽ രൂപംകൊടുത്ത മാർത്തോമാശ്ലീഹായുടെ പൈതൃകം ഏറ്റുവാങ്ങിയ ക്രിസ്ത്യാനികൾ 20 നൂറ്റാണ്ടുകളായി തിങ്ങിപ്പാർത്ത മീനച്ചിൽ നദീതട മേഖലകളും മലയോര പ്രദേശങ്ങളും ഉൾപ്പെടുന്ന പാലാ രൂപതയുടെ നേതൃത്വത്തിൽ ലോകത്തിലെ അതിപുരാതന ക്രൈസ്തവ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി. ‘ബേസ് ഹേകംസാ ദ്സുറ് യായാ മദ്ന്ഹായാ’ എന്ന സുറിയാനിപേരിൽ അറിയപ്പെടുന്ന House of Wisdom of the East Syriac studies എന്ന അറമായ – സുറിയാനി […]

Share News
Read More

തട്ടിൻ പുറത്തെ സംഗീതത്തെ ഇന്നും നെഞ്ചോട് ചേർത്ത് വക്കുന്ന കോഴിക്കോട്ടുകാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

Share News

തട്ടിൻപുറത്തെ സംഗീതം. സംസ്കാര സമ്പന്നതയിൽ പേരുകേട്ട കോഴിക്കോട്ടുകാരുടെ ജീവവായുവാണ് സംഗീതം. ഞാൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കോഴിക്കോടൻ തനത് രുചികളിൽ നിന്നും വ്യത്യസ്തമായ എന്റെ അറിവിനെ നിങ്ങളുമായി പങ്കുവക്കുന്നു. അങ്ങാടിയിലെയും ഗ്രാമങ്ങളിലെയും മരത്തിൽ പണിത തട്ടിൻ പുറങ്ങളിൽ പകലിന്റെ ക്ഷീണം മറക്കാൻ ഒരു പെട്ടിയും തബലയും ഗഞ്ചിരയുമായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവർ തട്ടിൻ പുറത്ത് ഒത്തുചേർന്നപ്പോൾ റെക്കാർഡുകളിൽ നിന്നും കേട്ട് പഠിച്ച ഹിന്ദി ഗാനങ്ങളും, മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങളും ആ വേദിയിലെ ഗസലുകൾ ആയി മാറി. കോഴിക്കോട്ടെ പഴയ […]

Share News
Read More