അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോർജ് കള്ളിവയലിൽ

Share News

ന്യൂഡൽഹി: രാജ്യത്തു കർഷക ആത്മഹത്യകൾ ഇടവേളയ്ക്കുശേഷം വീണ്ടും പെരുകുന്നു. മഹാരാഷ്‌ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ എട്ടു ജില്ലകളിൽ മാത്രം കഴിഞ്ഞ ജനുവരി മുതൽ ജൂണ്‍ 26 വരെ 520 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 430 മരണങ്ങളിൽനിന്ന് 20 ശതമാനം കൂടുതലാണിതെന്ന് സംസ്ഥാന റവന്യു വകുപ്പിന്‍റെ റിപ്പോർട്ട് പറയുന്നു. എല്ലാ മൂന്നു മണിക്കൂറിലും മഹാരാഷ്‌ട്രയിലെ ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു. മധ്യ മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലുള്ള ബീഡ് ജില്ലയിൽ […]

Share News
Read More

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

Share News

ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം? ഈ വർഷം ഭൂകന്പമുണ്ടാകുമോ? ആർക്കും അതിനു കൃത്യമായ ഉത്തരം നൽകാനാവില്ല. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകുമോ? അതും അത്ര കൃത്യമായി പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ദുരന്തങ്ങൾ തടയാനോ മുൻകരുതലെടുക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഈ വർഷം കടലേറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. ഈ വർഷം മാത്രമല്ല, കഴിഞ്ഞ എല്ലാ വർഷങ്ങളിലും കൃത്യമായ […]

Share News
Read More

ഫാ. മൈക്കിൾ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ

Share News

രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ നിയമിച്ചു. 2016 മുതൽ രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗമായും 2019 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കും. കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് 1993 ലാണ് കോട്ടയം അതിരൂപതാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2015 മുതൽ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചലൂസായി സേവനം ചെയ്തുവരുന്നു. ഡൽഹി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ […]

Share News
Read More

“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

Share News

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക്‌ അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ .

Share News
Read More

ശാസ്ത്രജ്ഞർ കണ്ടെത്തിയ ആഗോളതാപനമാണു കാരണമെങ്കിൽ ആരെ കുടിയിറക്കിയാലും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇല്ലാതാകില്ല.

Share News

ഭൂമിക്കു തീയിട്ടവരുടെപരിസ്ഥിതി നാടകം ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ നിലവിളി അടങ്ങുംമുന്പ്, ഇരകളായ ആ മനുഷ്യരെത്തന്നെ പ്രതികളാക്കി, പ്രകൃതിസംരക്ഷകവേഷം കെട്ടുന്നവർ അതഴിച്ചുവയ്ക്കണം. അല്ലെങ്കിൽ, ഒരിക്കൽ കാടായിരുന്ന ഇപ്പോഴത്തെ നഗരങ്ങളിലെ നിങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തി വനവത്കരണം നടത്തിക്കൊള്ളണം. ആഗോളതാപനത്തിന്‍റെ പുകക്കുഴലുകളായ എസി നിങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ കാറുകളിലോ കണ്ടുപോകരുത്. കരിങ്കല്ലും മെറ്റലും സിമന്‍റും മണലും തടിയുമൊന്നുമുപയോഗിച്ച് ഇനിയൊരു വീടും കെട്ടിടവും പണിയരുത്. കരിങ്കല്ല് പൊട്ടിച്ച് ഇനിയൊരു റോഡും നിർമിക്കുകയോ പുതുക്കുകയോ […]

Share News
Read More

വയനാടിനെ നമുക്കൊന്നായി കൈകോർത്ത് കരയകറ്റാം.|.ലോകത്തിനാകെ മാതൃകയാകട്ടെ കേരളം.

Share News

കൈകൊടുത്ത് കരകയറ്റാം വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടിയുണ്ടായ മഹാദുരന്തത്തിന്‍റെ നടുക്കത്തിലും വേദനയിലുമാണ് കേരളവും ഇന്ത്യയും. 340 പേർ മരിക്കുകയും 49 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത പ്രകൃതിദുരന്തത്തിന്‍റെ ആഘാതവും ഹൃദയവിങ്ങലും കുറയാൻ വർഷങ്ങളെടുത്തേക്കും. ദുരന്തമുഖത്തെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതിജീവിതരായവരുടെ ദൈന്യമുഖ്യങ്ങളും ഏറെക്കാലം മലയാളിയുടെ വേദനയായി തുടരും. ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയും അടക്കം എല്ലാം നഷ്ടപ്പെട്ടവർക്കു കഴിയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യമായതെല്ലാം ചെയ്യാം. 2018ലെ മഹാപ്രളയത്തിൽ അടക്കം […]

Share News
Read More

കൊമേഴ്‌സ് വിദ്യാഭാസം സ്കൂൾ തലത്തിൽ |വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതിയും അവസരങ്ങളും ലഭ്യമാക്കണം | സാബു തോമസ്.

Share News

കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ഇന്ത‍്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ ആരംഭിച്ചത് 1946ൽ എറണാകുളത്തും. ബിസിനസ് സംവിധാനത്തിന്‍റെ ദ്രുതഗതിയിലുള്ള വികാസത്തോടെ വാണിജ്യത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസം വർധിപ്പിക്കുകയും ക്രമേണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്‍റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നിവ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രാധാന‍്യം വർധിക്കുമ്പോഴും പ്രൈമറി സ്കൂൾ പാഠ്യപദ്ധതികളിലേക്ക് കൊമേഴ്സ് വിദ്യാഭ്യാസം എത്തിയിട്ടില്ല. സാമ്പത്തിക സാക്ഷരരും ബിസിനസ് വിദഗ്ധരുമായ തലമുറയെ […]

Share News
Read More

ട്രൈബ്യൂണലുകൾ മതകോടതികളോ?

Share News

കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ സഭാകോടതിക (ecclesia stical tribunal)ളും അതുപോലെതന്നെ, ഒരു വൈദികനോ സമർപ്പിതയോ സമർപ്പിതനോ അല്ലെങ്കിൽ അല്മായനോ ആയ വിശ്വാസിക്കെതിരായി ഗൗരവമായ കുറ്റാരോപണം ഉണ്ടാകുന്പോൾ, ആ കുറ്റാരോപണത്തിലെ സത്യാവസ്ഥ കണ്ടുപിടിക്കാനും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ശിക്ഷിക്കാനുമായി രൂപീകരിക്കുന്ന പ്രത്യേക കുറ്റവിചാരണക്കോടതി (special penal tribunal)യും സാമാന്യാർഥത്തിൽ വിവക്ഷിക്കുന്ന ഒരു മതകോടതിയല്ല. കുറ്റവിചാരണക്കോടതികൾ മതകോടതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, മധ്യശതകങ്ങളിലുണ്ടായിരുന്ന, മരണശിക്ഷ വരെ നൽകാൻ അധികാരമുള്ള കുറ്റവിചാരണക്കോടതികൾ (Inquis ition) ആണ്. രാജ്യത്തെ […]

Share News
Read More

അന്താരാഷ്‌ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!|ഫാ. ജയിംസ് കൊക്കാവയലിൽ

Share News

കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാശ്ചാത്യ രാജ്യങ്ങളിലേക്കു കുടിയേറുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്നു ധാരാളമാളുകൾ ഇവിടെ വന്നു സ്ഥിരതാമസമാക്കുന്നു. ഇപ്രകാരം ജനസംഖ്യാഘടനയിൽ ഒരു വ്യതിയാനം രൂപപ്പെടുന്നുണ്ട്. ഇത് സംസ്കാരം, ഭാഷ, മതങ്ങൾ എന്നിവയെയെല്ലാം പലതരത്തിൽ ബാധിക്കും. ആനുകാലിക പ്രസക്ത വിഷയം എന്ന നിലയിൽ വിദേശ കുടിയേറ്റത്തെ സംബന്ധിച്ച ഏതാനും റിവ്യുകളും സർക്കാർ ഏജൻസികളുടെ സർവേകളും വിവിധ കോളജുകളിലെ വിദ്യാർഥികൾ അവരുടെ ഇടയിൽത്തന്നെ പഠനം നടത്തി (സാമ്പിൾ സർവേ) തയാറാക്കിയ അസൈൻമെന്‍റുകളും പരിശോധിക്കാൻ ഇടയായി. Transnational […]

Share News
Read More

പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം…|ഡോ. സിബി മാത്യൂസ്

Share News

തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു. എന്നാൽ പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല എന്നത് ആശങ്കാജനകമാണ്. നാടുനീളെ സർക്കാർ സ്ഥാപിച്ചിരിക്കുന്ന കാമറകളിലോ സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും സിസി ടിവി കാമറകളിലോ ഈ കേസിൽ ഉപയോഗപ്രദമായ ദൃശ്യങ്ങൾ‌ […]

Share News
Read More