ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?|മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ,എതിർക്കപ്പെടേണ്ടത് തന്നെയാണ്.

Share News

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്തുണയുണ്ട് എന്നതിനാൽ, ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവരെ വെള്ള പൂശാനുള്ള ശ്രമങ്ങളെ സഹതാപത്തോടെയേ കാണാൻ കഴിയൂ. ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ. ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? […]

Share News
Read More

സ്വാതന്ത്ര്യവും വിദേശരാജ്യത്തെ പിആറും പൗരത്വവും മറ്റുമാണു കുട്ടികളെ മോഹിപ്പിക്കുന്നത്.|മാറട്ടെ മലയാളികളുടെമനോഭാവം, സംസ്‌കാരം |വിദേശ കുടിയേറ്റം |ജോർജ് കള്ളിവയലിൽ|ദീപിക.

Share News

പറന്നകലുന്ന പറവകൾ|മലയാളികളുടെ വിദേശ കുടിയേറ്റം-|ജോർജ് കള്ളിവയലിൽ ലോകത്തോളം വളരണം, കേരളം മലയാളികളുടെ വിദേശ കുടിയേറ്റം -04 / ജോര്‍ജ് കള്ളിവയലില്‍ മാറട്ടെ മനോഭാവം, സംസ്‌കാരം കേരളംപോലെ മനോഹരമായ ഭൂപ്രദേശത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വിദേശ വിദ്യാര്‍ഥികള്‍ക്കുകൂടി സ്വീകാര്യവും താത്പര്യവുമുള്ള സിലബസും പഠന സൗകര്യങ്ങളും അത്യാവശ്യം സ്വാതന്ത്ര്യവും നല്‍കുകയും ചെയ്താല്‍ അനന്ത സാധ്യതകളാകും തുറക്കുക. ഇതിനായി പുതിയ സ്വകാര്യ കല്‍പിത സര്‍വകലാശാലകളും ഓട്ടോണമസ് കോളജുകളും പ്രോത്സാഹിപ്പിക്കണം. നിലവിലുള്ള കോളജുകള്‍ക്കും ഇത്തരത്തിലുള്ള മാറ്റത്തിനു കഴിയണം. Click […]

Share News
Read More

നിയമനം ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.|ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.

Share News

എറണാകുളം - അങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട ആരാധനക്രമസംബന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യയിലെ ആർച്ച്ബിഷപ് മാർ സിറിൽ വാസിലിനെ നിയമിച്ചിരിക്കുകയാണ്. ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്. പിതാവേ, അങ്ങയെ ഒന്നു സ്വയം പരിചയപ്പെടുത്താമോ? എന്‍റെ പേര് സിറിൽ വാസിൽ. ഞാൻ സ്ലൊവാക്യൻ പൗരസ്ത്യ കത്തോലിക്കാസഭയിൽപ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യൻ പ്രോവിൻസ് അംഗവുമാണ്. റോമിലെ പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു ഞാൻ കാനൻ നിയമം പഠിച്ചത്. തുടർന്ന് അവിടെ അധ്യാപകനുമായി. അവിടെ റെക്‌ടറായും […]

Share News
Read More

നിയമനം ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.|ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.

Share News

എറണാകുളം - അങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട ആരാധനക്രമസംബന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യയിലെ ആർച്ച്ബിഷപ് മാർ സിറിൽ വാസിലിനെ നിയമിച്ചിരിക്കുകയാണ്. ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്. പിതാവേ, അങ്ങയെ ഒന്നു സ്വയം പരിചയപ്പെടുത്താമോ? എന്‍റെ പേര് സിറിൽ വാസിൽ. ഞാൻ സ്ലൊവാക്യൻ പൗരസ്ത്യ കത്തോലിക്കാസഭയിൽപ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യൻ പ്രോവിൻസ് അംഗവുമാണ്. റോമിലെ പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു ഞാൻ കാനൻ നിയമം പഠിച്ചത്. തുടർന്ന് അവിടെ അധ്യാപകനുമായി. അവിടെ റെക്‌ടറായും […]

Share News
Read More

മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?|ഗോപീകൃഷ്ണൻ-ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .

Share News

പ്രിയപ്പെട്ട ഗോപീകൃഷ്ണൻ Gopikrishnan Raghavan Nair വിടപറഞ്ഞിട്ട് ഒരു വർഷം. ജനറൽ റിപ്പോർട്ടിംഗിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗോപീകൃഷ്ണൻ സ്മാരക അവാർഡിന്റെ ജൂറി അംഗം ആയിരുന്ന് ഞാൻ പ്രിയസുഹൃത്തിനു സ്മരണാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് താഴെ പകർത്തി ഇന്നത്തെ സ്നേഹാഞ്ജലി മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം? ഹിമാലയൻ ക്ളീഷേകൾ ചേർത്ത് വന്ദ്യമോ വന്ധ്യമോ ആയ ഒരു പാപ്പാമംഗളം? 1986 ഫെബ്രുവരി ഒമ്പതിന് കൊച്ചിയിൽനിന്നു വരുന്ന ജോൺ പോൾ രണ്ടാമനെ […]

Share News
Read More

പരാക്രമം കുട്ടികളോട് അരുത്

Share News

കുട്ടികൾക്കുനേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ പോക്സോനിയമം നിലവിൽ വന്നിട്ട് പത്തു വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കു കുറവില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും പുറംലോകം അറിഞ്ഞാലുണ്ടായേക്കാവുന്ന നാണക്കേടുമൊക്കെയാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ മൂടിവയ്ക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഹീനമായ പ്രവൃത്തികൾ കുഞ്ഞിലുണ്ടാക്കാൻ ഇടയുള്ള ശാരീരിക- മാനസിക- വൈകാരിക പ്രശ്നങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇത്തരം […]

Share News
Read More

കൗമാരക്കാരെ അഴിച്ചുവിടണമോ?|വിപ്ലവകാരികളുടെ തനിനിറം|ആത്മഹത്യാ സമരങ്ങൾ

Share News

തെറ്റ് ചെയ്യുന്നവർക്കിടയിൽ തെറ്റു ചെയ്യാതിരിക്കുന്നതാണ് തെറ്റെന്നു വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാണ് അമൽജേ്യാതി കോളജിലെ ആത്മഹത്യാവിവാദം. കൗമാരമനസിന്‍റെ ചാപല്യങ്ങൾക്കനുസരിച്ച് മേയാൻ കുട്ടികളെ വിട്ടുകൊടുക്കാതെ പഠിപ്പിലും പരീക്ഷാവിജയത്തിലുമെല്ലാം ഏകാഗ്രമാക്കി വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ, അവിടത്തെ ഒരു വിദ്യാർഥിനിക്കുണ്ടായ ദാരുണമായ ദുരന്തം മൂലം അടിച്ചുതകർക്കാൻ രാഷ്‌ട്രീയ- വർഗീയ ശക്തികൾ ഒന്നുപോലെ സംഗമിക്കുന്നതാണ് അവിടെ കണ്ടത്. ബിജെപിയും പോപ്പുലർ ഫ്രണ്ടും സിപിഎമ്മും ഒന്നിച്ചു പോരാടാനിറങ്ങിയ ദിനങ്ങൾ. ചേർത്തുവായിക്കേണ്ട ഒന്നുണ്ട്. കേരള പോലീസിന്‍റെ ഒരു കണ്ടെത്തലാണ്. തലസ്ഥാനത്തെ 40 സ്കൂളുകൾ കേന്ദ്രീകരിച്ച് […]

Share News
Read More

അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?

Share News

അറിവും ജ്ഞാനവും സ്വായത്തമാക്കിയ ഗുരുക്കന്മാർക്ക് ശിഷ്യപ്പെട്ട്, തികഞ്ഞ അനുസരണയോടും എളിമയോടും കൂടെ ചരിച്ചാൽ മാത്രമേ ലക്ഷ്യം പ്രാപിക്കാനാവൂ. കാലവും ലോകവും മാറിയെങ്കിലും മനുഷ്യൻ മനുഷ്യൻ തന്നെയാണ്; വിശപ്പും ദാഹവും വികാരവിചാരങ്ങളും ചേർന്ന ആദിമുതലേയുള്ള അതേ മനുഷ്യൻ! ജനനവും മരണവുമുള്ള മനുഷ്യൻ; ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ട മനുഷ്യൻ. മനുഷ്യനുള്ളിടത്തോളം കാലം തികച്ചും പ്രസക്തമാണ്. ആധുനികമനുഷ്യനെ സംബന്ധിച്ച്, കഴിയുന്നത്ര അറിവ് സംഭരിക്കുക എന്നത് ജീവസന്ധാരണത്തിന് ഏറ്റവും ആവശ്യമായിത്തീർന്നിരിക്കുന്നു. ഈ അറിവ്, അവനെ തൊഴിൽ നേടുന്നതിന് പ്രാപ്തനാക്കുന്നതിനു പുറമെ ജ്ഞാനം ആർജിക്കുന്നതിലേക്കുകൂടി […]

Share News
Read More

സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്‌ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്.

Share News

വിമർശനം നശിപ്പിക്കലാകരുത് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്‌ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്. അപ്രതീക്ഷിതവും ദുഃഖകരവുമായ സംഭവങ്ങൾ യാഥാർഥ്യങ്ങളെ തമസ്കരിക്കാനുള്ള അവസരമാകരുത്. അതിൽ ഒരു ഇരയും ഒരു വേട്ടക്കാരനുമുണ്ടെന്നു കരുതുകയോ അങ്ങനെയാവണമെന്നു നിർബന്ധം പിടിക്കുകയോ ചെയ്യുകയുമരുത്. ആശുപത്രികളിൽ രോഗി ഗുരുതരാവസ്ഥയിലാകുകയോ മരിക്കുകയോ ചെയ്താൽ അത് ഡോക്ടറുടെ പിഴവാണെന്നു മുൻകൂട്ടി നിശ്ചയിക്കുന്നത് ഇതിനുദാഹരണമാണ്. ചിലപ്പോൾ അത് അങ്ങനെയാകാമെങ്കിലും എപ്പോഴും ആകണമെന്നില്ല. അതിനു പരിഹാരം നിയമാനുസൃതമായ അന്വേഷണമാണ്. അതിനു കാത്തിരിക്കാതെ […]

Share News
Read More

മയക്കുമരുന്ന്- മരണം അരികിലുണ്ട്! |മനുഷ്യൻ മൃഗമാകുന്ന കഥ!

Share News

മയക്കുമരുന്ന്- മരണം അരികിലുണ്ട്! – 2 മനുഷ്യൻ മൃഗമാകുന്ന കഥ! എനിക്കു പേടിയായിരുന്നു സത്യം പറയാൻ. ഡോക്ടർ ചോദിച്ചപ്പോൾ കുഞ്ഞ് കട്ടിലിൽനിന്നു വീണു എന്നാണ് ഞാൻ പറഞ്ഞത്. സത്യം തുറന്നുപറഞ്ഞാൽ അവൻ എന്നെ കൊല്ലാതെ കൊല്ലും… പിന്നെ ഞാൻ എന്തു ചെയ്യും?- പോലീസിന്‍റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആ യുവതി പറഞ്ഞു. അടിയേറ്റു തിണർത്ത പാടുകൾ അവശേഷിക്കുന്ന കവിളിലൂടെ കണ്ണീർ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു. പോലീസിന്‍റെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് ഉരുകുന്പോൾ അവളുടെ ഏഴു വയസുകാരനായ മകൻ വെന്‍റിലേറ്ററിൽ […]

Share News
Read More