10 POWERFUL TRUTHS FOR EVERYDAY LIVING.

Share News

1. Nobody cares about you, your plans, your goals, or your little dramas. So, stop pretending they do, or getting upset when they don’t. Do the good things you have to do for your benefit. 2. When it comes to reaching your goals, discipline is more important than motivation. If you don’t have discipline, you […]

Share News
Read More

മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അപരിചിതരിലേക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.|Nita Gregory

Share News

അജ്ഞാത സഞ്ചാരിക്ക്. —– – – – – – – – – – – – – – ‘ ആദ്യകുർബാന സ്വീകരണ ത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി ഒരു പുസ്തകം എനിക്ക്സമ്മാനമായി ലഭിച്ചത്. അമ്മയുടെ സഹപ്രവർ ത്തകയായിരുന്ന ഒരു സന്യസ്തയായിരുന്നു,കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവ ചരിത്രം അന്ന് എനിക്ക് സമ്മാനിച്ചത്. പല ആവർത്തി വായിച്ച ആ പുസ്തകത്തി ലെ ചില വരികളും ചിത്രങ്ങളും മിഴിവാർന്ന ഓർമ്മകളായി ഈ ജീവിത സായാഹ്നത്തിലും കൂട്ടിനുണ്ട്.. . കൊച്ചുത്രേസ്യയെപ്പോലെ തന്നെ, ഒരു […]

Share News
Read More

മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി.|സംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി . മാതാനഗർ മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി .അഡ്വ.ലാലു ,അഡ്വ. ഷാലു എന്നിവർ മക്കളാണ്.04/10/2023 രാവിലെ 8 മണിക്ക് കലൂർ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ സ്വവസതിയായ A&D അപ്പാർട്ട്മെന്റിലെ (കലൂർ എൻ.എസ്. എസ് ഹാളിന് എതിർ വശം)വസതിയിൽ കൊണ്ട് വരും. 11 വരെ വീട്ടിൽ ഉണ്ടാകും. തുടർന്ന് മാതാനഗർ പള്ളിയിലെ കർമ്മങ്ങൾക്കു ശേഷംസംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News
Read More

ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

Share News

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവിചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ ‘വലിയ വിശ്വാസത്തോടെ’ അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. വിശുദ്ധ കുർബാനയോടു […]

Share News
Read More

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ ​​മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പങ്കെടുത്തു.

Share News

പുരാതന ക്രൈസ്തവ സഭകളായ റോമിലെയും,അന്ത്യോഖ്യയിലെയും, കുസ്ന്തിനോപ്പൊലീസിലെയും,അലക്സണ്ഡ്രിയയിലെയും സഭാ പിതാക്കന്മാർ ഒറ്റ ഫ്രെയിമിൽ.❤ റോമിലെ സഭയുടെ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ, അന്ത്യോഖ്യയിലെ സഭയുടെ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കിസ്‌ ബാവ,കുസന്തിനോപ്പൊലീസിലെ സഭയുടെ ബർത്തിലോമായി ഒന്നാമൻ പാത്രിയർക്കിസ്‌ ബാവ, അലക്സണ്ഡ്രിയയിലെ സഭയുടെ പോപ്പ് തവാദ്രോസ് രണ്ടാമൻ പാത്രിയർക്കിസ്‌ ബാവ.❤ The Church Fathers of the Ancient Christian Churches of Rome, Antioch, Constatinopole and Alexandria in single frame ❤His Holiness Pope Francis […]

Share News
Read More

വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി

Share News

അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]

Share News
Read More

ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.|സാമൂഹ്യ പ്രതിബദ്ധതാ ദിനം

Share News

സാമൂഹ്യ പ്രതിബദ്ധതാ ദിനം ഗാന്ധിജയന്തി ദിനത്തിൽ തൃശ്ശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രവും തൃശ്ശൂർ കോർപ്പറേഷനും സംയുക്തമായി സാമൂഹ്യ പ്രതിബദ്ധതാ ദിനം സംഘടിപ്പിച്ചു. മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണവും മേയർ ശ്രീ എം.കെ. വർഗ്ഗീസ് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. കുട്ടികളെ പറഞ്ഞയച്ച വികാരിയച്ചന്മാർക്കും പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും എല്ലാ സുമനസുകൾക്കും നന്ദിയപ്പിക്കുന്നു. Loaf Thrissur New

Share News
Read More

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനില്‍ കുമാറിന് ഡോ ജലീലിന്റെ മറുപടി

Share News

മലപ്പുറം: സിപിഎം നേതാവ് അഡ്വ. കെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു എന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് […]

Share News
Read More

അന്യായമായ നിയമം, ഒരു നിയമവുമല്ല’ ശരിയോ ??|”An unjust law is no Law at all”.|ജനാധിപത്യ രാജ്യത്ത് ഒരു നിയമം റദ്ദാക്കപ്പെടുന്നതു വരെ അത് പരിപാലിക്കേണ്ടത് പൗരൻമാരുടെ ചുമതലയാണ്.

Share News

അമേരിക്കയിലെ പൗരാവകാശ പ്രവർത്തകൻ എന്ന് പേരെടുത്ത മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ് “An unjust law is no Law at all”. വിപ്ളവകാരികൾക്ക് അമൃത് പോലെയാണ് ഇദ്ദേഹത്തിൻ്റെ ഉദ്ധരണികൾ. എന്നാൽ വംശീയ വേർതിരിവിനെതിരായ അഹിംസാത്മക പ്രതിരോധത്തിന്റെ രീതികളോട് വിയോജിക്കുന്ന വെള്ളക്കാരായ പുരോഹിതരുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം എഴുതിയ “ബെർമിംഗ്ഹാം ജയിലിൽ നിന്നുള്ള കത്തിൽ” നിന്നാണ് ഉദ്ധരണി വന്നിട്ടുളളത്. സമാധാനമല്ല ലഹളയാണ് നിയമങ്ങളുടെ അനീതിക്കെതിരെയുണ്ടാവേണ്ടത് എന്ന് വ്യംഗ്യം. എല്ലാ നിയമങ്ങളും നീതിയുക്തമല്ലെന്നും നിയമലംഘനത്തിലൂടെ അന്യായമായ […]

Share News
Read More

മുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ

Share News

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ  വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ  7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ്  സൗഖ്യസദൻ  എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ   ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം  അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ്  സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ  ശ്രദ്ധവയ്ക്കുന്നത്.  പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ്  അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ,  അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു.  മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു.  സഹൃദയ  ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35  അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312  പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള  ബോധ്യം സമൂഹത്തിനു  പകർന്നുകൊണ്ട്  വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി  അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക്  വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന്  രാവിലെ 6.30 ന്  തൃപ്പുണിത്തുറ ഫൊറോനാ വികാരി ഫാ. തോമസ് പെരുമായന്റെ മുഖ്യകാർമ്മികത്വത്തിലുള്ള കൃതജ്ഞതാ ബലിയോടെ ആരംഭിക്കും. 7. 30 ന് ചെത്തിക്കോട് പള്ളി വികാരി ഫാ. സുബിൻ കിടങ്ങേൻ അധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.  എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ  തുടങ്ങിയവർ സംസാരിക്കും.  ഫോട്ടോ: സൗഖ്യസദനിലെ […]

Share News
Read More