ഭൂമിയില്‍ പേരുവെട്ടുമ്പോള്‍…. ഷാജി മാലിപ്പാറ

Share News

ഏഴിന്റെ ചടങ്ങുകള്‍ കഴിഞ്ഞാണ് ഒരു ദിവസം കുടുംബരജിസ്റ്ററുമായി വികാരിയച്ചന്റെ പക്കലെത്തിയത്. സാമൂഹിക അകലം പാലിച്ച് രജിസ്റ്റര്‍ അച്ചനെ ഏല്‍പിച്ച് അല്‍പം അകലെയിട്ടിരുന്ന കസേരയില്‍ ഞാനിരുന്നു. അച്ചന്‍ രജിസ്റ്റര്‍ നിവര്‍ത്തിവച്ചിട്ട് അലമാരയില്‍നിന്ന് ആത്മസ്ഥിതിപ്പുസ്തകമെടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒടുവില്‍ മുമ്പിലുള്ള രണ്ടു രേഖകളിലെയും വിവരങ്ങള്‍ ഒത്തുനോക്കിയശേഷം, ചുവന്ന മഷിയുള്ള പേന കൈയിലെടുത്തു. നീട്ടിയൊരു വരവരച്ച്, എന്തോ കുത്തിക്കുറിച്ച് കുടുംബരജിസ്റ്റര്‍ എനിക്കു നീട്ടി. ഞാനതു വാങ്ങി തുറന്നുനോക്കി. അമ്മച്ചിയുടെ പേരിനുസമീപം X അടയാളം. പിന്നെ ആ കോളം മുഴുവന്‍ നീളുന്ന […]

Share News
Read More

പാലാരിവട്ടം ഡിവിഷൻ കൗൺസിലർ എന്നനിലയിൽ എന്റെ അഞ്ചു വർഷം പൂർത്തീകരിക്കുകയാണ്..സ്നേഹപൂർവം നന്ദി അറിയിക്കുന്നു

Share News

പ്രിയ 43-ാ൦ ഡിവിഷൻ കുടുബാ൦ഗങ്ങളെ…. 12/11/2015 മുതൽ പാലാരിവട്ടം ഡിവിഷൻ കൌൺസിലർ എന്ന നിലയിൽ നാളിതുവരെ നിങ്ങൾ എന്നോട് കാണിച്ച സ്നേഹാദരങ്ങൾക്കു൦ ,വിശ്വാസത്തിനു൦ സ്നേഹപൂർവം നന്ദി അറിയിക്കുന്നു കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ ഡിവിഷൻ്റെ സമഗ്രമായ വികസനത്തിനായ്, അഴിമതി രഹിതവും ആദർശപരവുമായ കാഴ്ചപ്പാടുകളോടെ പ്രവർത്തിക്കുവാൻ ഞാൻ ആത്മാർത്ഥമായ് ശ്രമിച്ചിട്ടുണ്ട്.എൻ്റെ സ്വന്തം ഡിവിഷനിൽ മത്സരിച്ചപ്പോൾ നിങ്ങളുടെ പ്രാർത്ഥനയു൦ അകമഴിഞ്ഞ പ്രോത്സാഹനവു൦ എനിക്കു പ്രവൃത്തി ക്കാനുള്ള ഊർജ്ജമായിരുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളു൦ പൂർണ്ണമായി നടപ്പാക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ചിലതെല്ലാം […]

Share News
Read More

സ്വരം നിലച്ചവർക്ക് സ്വരസാഗരമായി ഒരു കന്യാസ്‌ത്രി SR ABHAYA FRANCIS FCC | SNEHAM SAHANAM SANYASAM

Share News
Share News
Read More

Lets save Art, lets save the artists

Share News

Artist Sunil Pal… In front of Axis bank at Gol Park, Kolkata, He sits with his beautiful creations. He has lost his wife. Children threw him out of his house. He lives alone at Hatibagan. Each piece of art costs only 50 to 100 Rs. I wonder how could such wondrous pieces cost so little […]

Share News
Read More

ടാഗോറിന് നോബൽ സമ്മാനം കിട്ടിയിട്ട് 107 വർഷം

Share News

1913 നവംബർ13നാണ് രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനിതനായി ആദരിക്കപ്പെട്ടത്. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ. പി.കൃഷ്ണനുണ്ണി ഭാഷാപോഷിണിയിൽ എഴുതിയ ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് അമേരിക്കൻ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിനെക്കുറിച്ചുള്ള ലേഖനം വായിക്കുന്നതിനിടയിലാണ് ഈ ദിനത്തിന്റെ പ്രാധാന്യവും ടാഗോറിനെയും ഓർത്തത്. അതിന് കാരണം കൃഷ്ണനുണ്ണി ഉയർത്തിയ ചോദ്യം തന്നെയാണ്. കൃതികളുടെ പിൽക്കാല ജീവിതം. പുരസ്കാരാനന്തരം കൃതികളുടെ ഭാവിയെന്തായിരിക്കും? 1911ലാണ് ബംഗാളി ഭാഷയിൽ ടാഗോർ ഗീതാഞ്ജലി എഴുതിയത്. ഇന്നും വായിക്കപ്പെടുകയും വിവിധ ഭാഷകളിൽ […]

Share News
Read More