നെഹ്‌റുട്രോഫി വള്ളംകളിയും ജവഹര്‍ലാല്‍ നെഹ്‌റുവും:

Share News

ആലപ്പുഴയില്‍ നടക്കുന്ന പ്രശസ്തമായ നെഹ്‌റുട്രോഫി വള്ളംകളിക്ക് നിമിത്തമായത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആദ്യംതന്നെ പറയട്ടെ. 1952-ല്‍ അദ്ദേഹത്തിന്റെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ ജലമാമാങ്കത്തിന്റെ തുടക്കം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള നെഹ്‌റുവിന്റെ യാത്ര ജലമാര്‍ഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അവിസ്മരണീമയാക്കുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോണ്‍, ആലപ്പുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെ ആദ്യമത്സരം സംഘടിപ്പിച്ചു. അന്ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കൊല്ലം ജില്ലാകളക്ടര്‍ക്കായിരുന്നു മത്സരത്തിന്റെ ചുമതല. കോട്ടയത്ത് എത്തിയ നെഹ്‌റുവിനൊപ്പം ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സഞ്ജയ് ഗാന്ധിയുമെല്ലാം ഉണ്ടായിരുന്നു. ആലപ്പുഴ നഗരത്തിന്റെ വടക്കുഭാഗത്തുള്ള […]

Share News
Read More

സഹോദരൻറെ കാവൽക്കാരൻ ആകുക എന്നതാണ് യഥാർത്ഥ മനുഷ്യാവകാശ ധർമ്മം

Share News

1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം നടത്തിയ സാഹചര്യങ്ങളിൽ നിന്ന് ലോകം ബഹുദൂരം സഞ്ചരി ച്ചിരിക്കുന്നു. അംഗ രാഷ്ട്രങ്ങളിൽ ഇന്ന് ഐക്യരാഷ്ട്രസഭയ്ക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സമകാലിക വിഷയങ്ങളിൽ ചർച്ചയാകുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട മറ്റൊരു പുതിയ മേഖലയാണ് സൈബർ ഇടങ്ങൾ. അപരന് മുഖം കൊടുക്കാതെ, സ്വന്തം ഉപകരണത്തിലൂടെ, സ്വന്തമായ ഇടങ്ങളിലിരുന്ന് അപരന് അവമതിപ്പ് ഉണ്ടാക്കുന്ന പൊതുഇടങ്ങളിലെ ഓരോ ഇടപെടലും സൈബർ മനുഷ്യാവകാശ ലംഘനങ്ങളാണ്. സൈബർലോകത്തെ മനുഷ്യാവകാശങ്ങളെ പറ്റി […]

Share News
Read More

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

Share News

കർഷകരെ വിസ്മരിച്ചുകൊണ്ട് ഭാരതത്തിനു പുരോഗതി സാധ്യമല്ല. നാടിന്‍റെ നട്ടെല്ലായ കർഷകർക്ക് നട്ടെല്ലുണ്ടെന്നു തെളിയിച്ചു ഡൽഹിയിൽ നടക്കുന്ന കർഷകസമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമരത്തിന് യുഎൻഒയുടെയും പല ലോകരാഷ്‌ട്രങ്ങളുടെയും പിന്തുണ ലഭിച്ചു കഴിഞ്ഞു. വേണ്ടത്ര ചർച്ചപോലും നടത്താതെ പെട്ടെന്ന് പാസാക്കിയ കർഷക നിയമങ്ങൾ കർഷകരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കി അടിമത്തത്തിലേക്കു നയിക്കും എന്ന തിരിച്ചറിവാണ് സമരത്തിനു നിദാനം. ന്യായമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കർഷകരുടെ ധർമസമരത്തിന് ചങ്ങനാശേരി അതിരൂപതയുടെ മുഴുവൻ പിന്തുണ അറിയിക്കുന്നു. കേന്ദ്രസർക്കാർ പാസാക്കിയ കർഷകനിയമങ്ങൾ പിൻവലിച്ച് […]

Share News
Read More

ഭിന്നശേഷിക്കാരുടെ അവകാശരേഖപ്രഖ്യാപനവുമായി സഹൃദയ എബിലിറ്റി ഫെസ്റ്റ്

Share News

തങ്ങൾക്ക് അർഹതപ്പെട്ട ആനുകുല്യങ്ങളെയും അവകാശങ്ങളെയും പറ്റി ശരിയായ അറിവ് നേടി  കൂട്ടായ്മയോടെ അതിജീവനത്തിലേക്ക്  മുന്നേറാനുള്ള അവസരമായി ഭിന്നശേഷിദിനാചരണം ഉപകാരപ്പെടണമെന്ന് എറണാകുളം ജില്ലാ സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർ എസ് .എസ്. സാജു  അ ഭിപ്രായപ്പെട്ടു.  എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്നശേഷിദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയിൽ സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും സഹൃദയ സ്പർശൻ  ഫെഡറേഷന്റെ നേതൃത്വത്തിൽ സമർപ്പിക്കുന്ന അവകാശരേഖ സമ്മേളനം അംഗീകരിച്ചു.  സിനിമാതാരം ഹരിപ്രശാന്ത് എബിലിറ്റീഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കൂട്ടായ്മയിൽ ആരംഭിക്കുന്ന സഹൃദയ മെലഡീസ് യു […]

Share News
Read More

ഗുരുവും ജാതിയും

Share News

1920ൽ ശ്രീനാരായണഗുരു രചിച്ച ‘ജാതിനിർണയം’ എന്ന കൃതിയിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സൂക്തം പ്രകാശിതമായത്. ഈ വിശ്വമാനവിക സന്ദേശത്തിന്റെ രചനാശതാബ്ദി ഗ്രന്ഥം പ്രണത ബുക്സ് പ്രസിദ്ധീകരിക്കുന്നു. പ്രൊഫ.എം.കെ സാനുവിന്റെ അവതാരികയോടെ. സ്വാമി സച്ചിദാനന്ദ, മുനി നാരായണപ്രസാദ്, ഫാ. എസ് പൈനാടത്ത് എസ് ജെ, സുനിൽ പി. ഇളയിടം, ഷൗക്കത്ത്, ഡോ.ആർ ഗോപിമണി, പ്രൊഫ. എസ് രാധാകൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ, എം.കെ.ഹരികുമാർ, സജയ് കെ.വി. എം എൻ ഗോപികൃഷ്ണൻ, ഡോ.എസ്. ഷാജി, ഡോ.ബി. […]

Share News
Read More

. ഒരു കാര്യം ശ്രദ്ധിക്കുക ജാഗ്രതയോടെയും മുൻകരുതലുകളോടെയും കൂടെ ഇരിക്കുക, വെറുതെ പുറത്തു കറങ്ങി നടക്കാതിരിക്കുക. |ഒരു ആപത്തും, ഒരു നാടിനും സംഭവിക്കാതിരിക്കട്ടെ.

Share News

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ടിവി ചാനലുകളിൽ ബുറെവി ചുഴലികാറ്റ് ഭീകര അന്തരീക്ഷം സൃഷ്ടിക്കും, ഇപ്പോഴുള്ള വെകിളി കണ്ടിട്ടു് ശ്രീലങ്കയിൽ ചെന്ന് ചുഴലിക്കാറ്റിനെ ഇങ്ങോട്ടു പിടിച്ചോണ്ടുവരുമെന്നാ തോന്നുന്നേ. എന്നാൽ കേരളത്തിൽ കാറ്റ് അത്ര ശക്തമാകാനിടയില്ല എന്ന് കരുതാം. ഈ ചുഴലികാറ്റ് ഇന്ന് ഉച്ചയോടെ രാമേശ്വരം വഴി ഇന്ത്യയിലേക്ക് കയറുമ്പോൾ കേരളത്തിലും തമിഴ്നാടിലും നല്ല മഴ പെയ്യും. പിന്നെ പൊതുവെ കാറ്റ് കരയിൽ എത്തുമ്പോൾ ശക്തി കുറയും പൊതുവെ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ ബുറെവി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ല […]

Share News
Read More

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. -മുഖ്യ മന്ത്രി

Share News

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോൺഗ്രസിൻ്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോൺഗ്രസും […]

Share News
Read More

സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്

Share News

ആകാശവാണി തിരുവനന്തപുരം.. ആലപ്പുഴ…’ കാലങ്ങളായി മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി ആലപ്പുഴ ഉണ്ടാവില്ല. എഫ്.എം. പരിപാടി മാത്രമായിരിക്കും ഇനി ആലപ്പുഴയിൽനിന്ന്‌ കേൾക്കുക. ഇവിടത്തെ മീഡിയംവേവ് പ്രക്ഷേപിണിയുടെ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ഉത്തരവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും ലക്ഷദ്വീപ്, കവരത്തി, തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര എന്നിവിടങ്ങളിലും കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും.… കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രക്ഷേപിണിയാണ് ആലപ്പുഴയിലേത്- 200 കിലോവാട്ട് ശേഷിയുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ തീരെ ശേഷികുറഞ്ഞവയാണുള്ളത്. തിരുവനന്തപുരത്തുള്ളത് വെറും 20 കിലോവാട്ടിന്റെതാണ്‌. തിരുവനന്തപുരം […]

Share News
Read More

പിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ

Share News

വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്…. പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം. കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി…. നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി […]

Share News
Read More