“കുഞ്ഞെൽദോ” എന്ന സിനിമ|യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്.

Share News

“കുഞ്ഞെൽദോ” എന്ന സിനിമ റിലീസ് ചെയ്ത അന്നുതന്നെ തീയേറ്ററിൽ പോയി കാണുവാൻ അവസരം ലഭിച്ചു. യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്. കോളേജ്കാലത്തു മോട്ടിട്ട തീവ്രമായ പ്രേമം മൂലം, ഒരുനിമിഷം ശാരീരിക ബന്ധത്താൽ ഗർഭിണിയാവളുടെ കുഞ്ഞിനെ ഗർഭച്ചിദ്രം മൂലം കൊല്ലുവാൻ പ്രേരിപ്പിക്കുന്ന ബന്ധുക്കളുടെ ശ്രെമം പൊളിച്ചടുക്കിയ രീതി രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ നല്ല ഗുണപാഠങ്ങൾ സിനിമയിൽ ഉണ്ട്. നല്ല പാട്ടുകൾ രംഗത്തിന് ചേർന്ന ഈണത്തിൽ അവതരിപ്പിക്കുന്നു. ഇടക്കിടക് നർമം കലർന്ന സംഭാഷണങ്ങൾ […]

Share News
Read More

“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ

Share News

ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്‌. അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ? നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല. ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ […]

Share News
Read More

സര്‍വം താളമയം, നടനത്തിന്റെ കൊടുമുടി; നെടുമുടി വേണു ജീവിതം പറയുന്ന സമ്പൂര്‍ണ അഭിമുഖം

Share News

നെടുമുടി വേണു (Nedumudi Venu) തന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയുംപറ്റി ആദ്യമായി പൂര്‍ണമായി മനസ്സു തുറന്നത് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജുമായുള്ള ( J Binduraj) അഭിമുഖത്തിലായിരുന്നു. 2014-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ആ അഭിമുഖം ഏഷ്യാനെറ്റ്‌ ന്യൂസ് പുന:പ്രസിദ്ധീകരിച്ചു അമ്പതുകളിലെ നെടുമുടി ഗ്രാമം.  അന്നൊക്കെ ആളുകൾക്ക് അവിടേയ്ക്ക് ചെന്നെത്താൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. യന്ത്രവാഹനങ്ങളോ നിരത്തുകളോ ഇല്ലാതെ ഇടം. ടാറിട്ട നിരത്തുകൾ പോയിട്ട് ചെങ്കൽ പാതകൾ പോലുമില്ല. പാടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ചുവേണം ഓരോ സ്ഥലങ്ങളിലുമെത്താൻ. മഴക്കാലത്ത് കായലേത് […]

Share News
Read More

സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.|മുഖ്യമന്ത്രി

Share News

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ […]

Share News
Read More

സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കാണാത്തവർ ഉറപ്പായും കാണണം കണ്ടില്ലേൽ വൻ നഷ്ടമാണ് അത്രേയുള്ളൂ

Share News

രണ്ടര മണിക്കൂറിലധികമുള്ള ഒരു സിനിമ കണ്ട് കഴിഞ്ഞിട്ട്.അതിൽ ഏതെങ്കിലും ഒരു കഥാപാത്രത്തെ നിങ്ങൾക്ക്‌ മിസ്സ്‌ ചെയ്യുന്നതായിട്ട് തോന്നിയിട്ടുണ്ടോ?? കുറച്ച് സീനുകളിൽ കൂടെ ആ കഥാപാത്രത്തെ ഉൾപ്പെടുത്താമായിരുന്നു അല്ലെങ്കിൽ ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയിട്ടുണ്ടോ???? ഇന്നലെ രാത്രി ഹോം കണ്ട് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് ഒലിവർ ട്വിസ്റ്റും, സൂര്യനും തമ്മിലുള്ള സൗഹൃദവും ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷങ്ങളുമാണ് സിനിമ കണ്ട് കഴിഞ്ഞ് ഇവരുടെ സീനുകൾ മാത്രം വീണ്ടും റിപീറ്റ് […]

Share News
Read More

ഇതെഴുതുമ്പോൾ കണ്ണിലൊരു നനവുണ്ട്. അങ്ങനെ പറഞ്ഞാൽ അതു പാതി കളവാണ്, ശരിക്കും ഒന്നു പൊട്ടിക്കരയാൻ തന്നെ തോന്നുന്നുണ്ട്. ‘Home’ എന്ന വാക്കിന് ഇത്ര മധുരമുണ്ടായിരുന്നോ!

Share News

‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി. എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, […]

Share News
Read More

ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു|ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share News

ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

Share News

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ നിങ്ങളോ ഈ ഭൂമുഖത്ത് ഉണ്ടാകില്ലായിരുന്നു. ലോകത്തിലുള്ള മറ്റ് ഏതൊരു രാജ്യങ്ങളെക്കാളും കൂടുതൽ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയിൽ ഇനിയും ആ എണ്ണം കൂട്ടാൻ വേണ്ടി മാത്രമേ ഇങ്ങനെ ഉള്ള ചിത്രങ്ങൾ സഹായിക്കൂ… ചോരക്കുഞ്ഞിനെ […]

Share News
Read More

കുഞ്ഞിനെ കൊന്ന് തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന സാറ അല്ല, കുഞ്ഞിനെ പിടിച്ചു തിയേറ്ററിൽ നിന്നിറങ്ങി വരുന്ന സാറ ആയിരുന്നു വേണ്ടിയിരുന്നത്അല്ലെ..?

Share News

ജിൽസ ജോയ് എന്ന പ്രവാസി മലയാളിയായ അമ്മ ഇരട്ടക്കുട്ടികളായ സ്വന്തം മക്കൾക്കുവേണ്ടി സഹിച്ച ത്യാഗം ഇവിടെ കോറിയിട്ടിരിക്കുന്നു… സ്വന്തം ഉദരത്തെ കൊലക്കളം ആക്കുവാൻ മുറവിളി കൂട്ടുന്ന പുതിയ തലമുറ ഇത് ഒക്കെ ഒന്ന് വായിക്ക്… നിങ്ങളുടെ അമ്മമാരും ഇങ്ങനെ ഒത്തിരി ഏറെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട് നിങ്ങൾക്ക് ജനമം നൽകാൻ… ധീരയായഈ അമ്മയെ പോലുള്ളവരുടെ മാതൃകയാണ് പുതിയ തലമുറ അനുകരിക്കേണ്ടതും കൈ അടിക്കേണ്ടതും… അഭിമാനം ജിൽസ… വിവാഹം കഴിഞ്ഞു ദുബായിലേക്ക് വന്ന 21 വയസ്സുള്ള പെൺകുട്ടി. ഒരു ജോലി […]

Share News
Read More

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

Share News

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്. 2020ൽ അമേരിക്കയിലെ സുപ്രീംകോടതിയിലേക്ക് ഒമ്പതാമത്തെ ജഡ്ജിയായി അന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച വ്യക്തിയാണ് ആമി കോമി ബരറ്റ്. തന്റെ നാമനിർദേശം ട്രംപ് വൈറ്റ് ഹൗസിൽ വച്ച് പ്രഖ്യാപിച്ചപ്പോൾ ആമി അന്നേദിവസം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് തന്റെ ഏഴ് കുട്ടികളുമായാണ്. ഇതിൽ രണ്ടു പേരെ അവർ ദത്തെടുത്തതാണ്. മറുപടി പ്രസംഗത്തിനായി തന്റെ അവസരം എത്തിയപ്പോൾ ഒരു അമ്മ എന്ന നിലയിൽ എന്തൊക്കെയാണ് വീട്ടിൽ മക്കൾക്കുവേണ്ടി […]

Share News
Read More