ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

Share News

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി എന്ന മലയോര ഗ്രാമത്തിൽ നിന്നും ഒരു വിദ്യാർത്ഥിയായി തളിപ്പറമ്പിൽ എത്തിയ ജോർജ്, പിന്നീട് മരണം വരെ എല്ലാവരുടെയും പ്രിയപ്പെട്ട വടകര യായിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി മാറി. ഗ്രന്ഥശാല സംഘം കണ്ണൂർ […]

Share News
Read More

അദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..

Share News

കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി.. ശ്രീ ഉമ്മൻ ചാണ്ടി ഇന്ന് ആരും ഒരിക്കലും വിസ്മരിക്കാത്ത ഓർമയായി, ജനലക്ഷ്ങ്ങൾ സാക്ഷികളായി, മണ്ണിൽ മറയുന്നു.. പോലീസുകാര്യങ്ങളിൽ വ്യക്തിപരമായും പൊതുവായും വളരെ കരുതൽ ഉള്ള ഒരു വ്യക്തിയായാണ് ഞാൻ ശ്രീഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്. 1982 ൽ അദ്ദേഹം മൂന്നു മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഞാൻ കോഴിക്കോട് കമ്മിഷണർ ആയിരുന്നു. അന്ന് ആദ്യമായി കോഴിക്കോട്ടു വന്നപ്പോൾ […]

Share News
Read More

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? |ആൾക്കൂട്ടത്തിനു നടുവിൽ ശ്വാസം കിട്ടാതെ നിൽക്കുമ്പോൾ ഉത്തരവുകൾ ഒപ്പിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്.

Share News

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? അവസാന നാളുകളിൽ സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് പോലും ആ മനുഷ്യനുള്ള നീതിയായിരുന്നില്ല. ഇങ്ങനെയായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടേണ്ടിയിരുന്നത്.ആൾക്കൂട്ടത്തിനിടയിൽ തുടങ്ങി ആൾക്കൂട്ടത്തിനിടയിൽ തന്നെ അവസാനിക്കാൻ ഇഷ്ടപ്പെട്ട നേതാവ് ഏതെങ്കിലും കാലത്തു സ്വകാര്യത എന്തെന്നറിഞ്ഞിരുന്നോ എന്നറിയില്ല. ആൾക്കൂട്ടത്തെ ആ മനുഷ്യൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിച്ചിരുന്ന കാലത്തു പോലും ഉമ്മൻ ചാണ്ടിക്ക് ഒഴിച്ച് ഏവർക്കും കാറിൽ സ്ഥലമുണ്ടായിരുന്നു. അത്ര തിക്കും […]

Share News
Read More

ഒരുമിച്ചുള്ള യാത്ര ഇനി ഓർമ്മ മാത്രം . പി ജെ യെ തനിച്ചാക്കി ശാന്ത പോയി .

Share News

പി ജെ ജോസഫും ഭാര്യ ശാന്തയും ഒരുമിച്ചുള്ള യാത്ര തുടങ്ങിയത് 51 വർഷം മുൻപ് . 1971 സെപ്റ്റംബർ 15ന് ആയിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു . ശാന്തയെ കണ്ടുമുട്ടിയതിനെപ്പറ്റി പി ജെ പറയുന്നത് ഇങ്ങനെ : ”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എന്റെ മൂത്ത പെങ്ങൾ ത്രേസ്യാമ്മയുടെ ജൂനിയറായിട്ടാണ് ശാന്ത പഠിച്ചത് . പിന്നീട് പുറപ്പുഴ ഹെൽത്ത് സെന്ററിൽ ഡോക്ട്ടറായി ജോലികിട്ടി ശാന്ത വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ എന്റെ സഹോദരി ത്രേസ്യാമ്മയാണ് സൗകര്യം ചെയ്തുകൊടുത്തത് . […]

Share News
Read More