അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ|തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്.|അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ
അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല, ആണിനൊതുങ്ങാത്ത പെണ്ണുമില്ല; വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്; മുലയുള്ള പെണ്ണിനു തലയില്ല, തലയുള്ള പെണ്ണിനു മുലയില്ല; ഒരു വീട്ടിൽ രണ്ടു പെണ്ണും ഒരു കൂട്ടിൽ രണ്ടു നരിയും സമം; നാലു തല ചേരും, നാലു മുല ചേരില്ല; പെണ്ണിന്റെ കോണൽ പൊന്നിൽ തീരും; പണവും പത്തായിരിക്കണം, പെണ്ണും മുത്തായിരിക്കണം; പെണ്ണും കടവും നിറുത്തിത്താമസിപ്പിക്കരുത്; പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല; പേയെ നമ്പിയാലും പെണ്ണെ നമ്പാതെ; പെണ്ണു നിൽക്കുന്നിടത്തു പിഴ വരും; ഭാര്യാദു:ഖം പുനർഭാര്യ; പെണ്ണുങ്ങൾ […]
Read Moreകഠിനാധ്വാനികളായ ഉറുമ്പുകളെ നഷ്ടപ്പെട്ടതിന്റെയും പുൽച്ചാടികൾക്ക് ഭക്ഷണം നൽകിയതിന്റെയും ഫലമായി ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമാണ്…!!|ഉറുമ്പും പുൽച്ചാടിയും
ഉറുമ്പും പുൽച്ചാടിയും കഥയുടെ ഇന്ത്യൻ പതിപ്പ് യഥാർത്ഥ കഥ: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ വീട് പണിയുകയും ശൈത്യകാലത്തേക്കുള്ള സാധനങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വെട്ടുകിളി (പുൽചാടി) ഉറുമ്പിനെ ഒരു വിഡ്ഢിയാണെന്ന് കരുതി ചിരിച്ചുകൊണ്ട് വേനൽക്കാലത്ത് കളിച്ചു നടക്കുന്നു. ശൈത്യകാലം വന്നു ഉറുമ്പിന് ഊഷ്മളമായ നല്ല ഭക്ഷണവുമുണ്ട്. വെട്ടുക്കിളിക്ക് ഭക്ഷണമോ പാർപ്പിടമോ ഇല്ല, അതിനാൽ അവൻ തണുപ്പിൽ മരിക്കുന്നു. ഇന്ത്യൻ പതിപ്പ്: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ […]
Read Moreഏഴ് കൊല്ലം മുമ്പ് വരച്ചതാണ് എം.കെ.സാനു മാസ്റ്ററിൻ്റെ ചിത്രം.
ഏഴ് കൊല്ലം മുമ്പ് വരച്ചതാണ് എം.കെ.സാനു മാസ്റ്ററിൻ്റെ ചിത്രം. അന്തരിച്ച കവി എസ്.രമേശൻ ഗ്രന്ഥാലോകം മാസികയുടെ എഡിറ്ററായിരിക്കെ എന്നോട് നിർദ്ദേശിച്ചു , സാനു മാസ്റ്ററിൻ്റെ ചിത്രം വരക്കാനും സാനു മാസ്റ്ററിനെക്കുറിച്ച് എഴുതാനും. ഏതാനും മാസങ്ങൾക്കു മുമ്പ് സാനു മാസ്റ്ററിൻ്റെ മകൻ എന്നെ മൊബൈൽ ഫോണിൽ വിളിച്ച് ഞാൻ വരച്ച സാനു മാസ്റ്ററിൻ്റെ ചിത്രത്തെക്കുറിച്ചും ലേഖനത്തെക്കുറിച്ചും തിരക്കി. മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരാഴ്ച മുമ്പ് ഓർക്കാനിടയായി. അതിനുകാരണം കൊച്ചിയിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാനുമാസ്റ്ററിൻ്റെ എല്ലാ കൃതികളുടെയും സമാഹാരം പരിചയപ്പെടുത്തുന്ന […]
Read Moreഎഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം|ജൂൺ-19 വായനാദിനം
ജൂൺ-19 വായനാദിനം വായന:വിജയത്തിലേക്കുള്ള വാതിൽ ജപ്പാനീസ് എഴുത്തുകാരൻ ഹാറൂകി മുറകാമിയുടെ “ദി സ്ട്രൈഞ്ച് ലൈബ്രറി” മികച്ച രചനയാണ്.വായനശാലയെ തടവറയായി കണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സമൂഹത്തെയാണ് ഈ നോവലിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്.വായനാശാലയിൽ തടവിലാക്കപ്പെട്ട ഒരു ആൺകുട്ടിയും,ഒരു പെൺകുട്ടിയും മറ്റൊരു ആടു മനുഷ്യനും നോവലിൽ കടന്നു വരുന്നുണ്ട്.വായിക്കുകയെന്നത് ജീവനറ്റു പോകുന്നതിനെക്കാൾ വേദനാജനകമെന്ന് ധരിച്ച് ആ തടവറയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ മുറകാമി തുറന്ന് കാട്ടുന്നത് വായനയിൽ നിന്ന് ഓടിയൊളിക്കുന്ന സമൂഹത്തെയാണ്.അദ്ദേഹത്തിന്റെ ഈ […]
Read Moreപശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? |കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? |ഡോ .സി ജെ ജോൺ
പശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? വാലൻന്റൈൻ മൂരിക്ക് രോഷം വരില്ലേ? ഇഷ്ടമില്ലാത്തവർ കെട്ടി പിടിക്കാൻ വന്നാലും നിന്ന് കൊടുക്കണ്ടേ? വേണമെങ്കിൽ ഒരു തൊഴി കൊടുക്കാം. കുത്താം. അതൊക്കെ ദേശത്തിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാവില്ലേ? ഇതൊക്കെ പശു പക്ഷ ചിന്തകൾ. വിവാദത്തിൽ കയറിയ ചിന്തയല്ലെന്ന് കൂട്ടി ചേർക്കട്ടെ. (സി ജെ ജോൺ) Dr.c j […]
Read Moreചുരുക്കിപ്പറഞ്ഞാൽ ഈ സാംസ്കാരിക മന്ത്രികൊള്ളാം. ഇതു പോലെ മുല്ലക്കരയുടേയും പ്രഭാഷണങ്ങൾ കേട്ടിഷ്ടമായിട്ടുണ്ട്.
മന്ത്രി വി.എൻ. വാസവന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തുമൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയേതര പ്രസംഗം തിരുവനന്തപുരത്ത് എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ കേൾക്കാനിടയായത്. അൽപംമുൻപ്. പ്രസംഗമായിരുന്നില്ല പ്രഭാഷണമെന്നു പറയാം. സാഹിത്യം, സമൂഹം, കല, നവമാധ്യങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണം പ്രഫ.എൻ. കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഷേക്സ്പിയർ, ബ്രെഹ്ത്…. മുതൽ തോപ്പിൽഭാസി വരെയുള്ള നാടകകാരന്മാരുടെ കൃതികളുടെ രാഷ്ട്രീയ ഉള്ളടക്കം, ഉദ്ധരണികൾ.. മേമ്പൊടി കവിതകൾ.. പൊൻകുന്നം വർക്കിയുടെ ദീർഘദർശനം ചെയ്തുള്ള എഴുത്ത്.. ലോകത്തെങ്ങുമെങ്ങുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും […]
Read Moreസാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ|മാർച്ച് 18 ന് 100 വയസ്സ്
സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് സാധു ഇട്ടിയവിര എന്ന ശ്രദ്ധേയനാമധാരിയായ ഈ മാർച്ച് 18 ന് 100 വയസ്സ് തികയുന്ന വന്ദ്യവയോധികൻ.ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത് ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിക്കുന്നത്. പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി […]
Read More2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി
ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]
Read More