ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ്. |പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും| സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്?!

Share News

ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ് പക്ഷേ ഇവർ യാചകരാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.അവർക്ക് പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും. നമ്മൾ അവരോട് എന്തിനാ ഇങ്ങനെ അലയുന്നത് എന്ന് ചോദിച്ചാൽ ഇവർ അവരുടെ ജീവിതകഥ പറയും. ഞങ്ങൾ 2200 കി.മീ. ദൂരത്തോളം സഞ്ചരിച്ചു.ഞങ്ങളുടെ ജന്മനാടായ ദ്വാരകയിൽ നിന്ന്.മഹാരാഷ്ട്രയിലെ പണ്ഡരീപുരയും, ആന്ധ്രയിലെ തിരുപ്പതിയും സന്ദർശിച്ചു.വർഷങ്ങൾക്ക് മുമ്പ് ഈ സ്തീയുടെ ഭർത്താവിന്റെ കണ്ണുകൾ തകരാറിലായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.അപ്പോൾ അവരുടെ […]

Share News
Read More

അർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം.

Share News

ലിയാ ഇന്നു എന്നെ കാണുവാനായി ഓഫീസിൽ എത്തിയിരുന്നു. Blood Cancer ബാധിയായി RCCയിൽ ചികിത്സ കഴിഞ്ഞു നിലവിൽ പരുമല ആശുപത്രിയിൽ തുടർ ചികിത്സയിൽ ആണ് ഈ കൊച്ചുമിടുക്കി. ഹോം നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന വല്യമ്മച്ചിയാണ് റിയയുടെ അച്ഛനും അമ്മയും എല്ലാം. ക്യാൻസറിനും കുടുംബപ്രശ്നങ്ങലക്കും സാമ്പത്തികപ്രതിസന്ധിക്കും ഒന്നും ലിയയുടെ പുഞ്ചിരിയെ മായ്ക്കാനായിട്ടില്ല. കാരണം അവൾ ഒരു പോരാളി ആണ്, അതിജീവിതയാണ്.. എല്ലാറ്റിലുമുപരിയായി ജീവിതത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നവളാണ്. തുടർന്നു പഠിക്കുവാനും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്തുവാനും ഇവൾക്കാകട്ടെ എന്നു […]

Share News
Read More

ഹിറ്റ്ലർ…..?|20 നിരീക്ഷണങ്ങൾ

Share News

ഹിറ്റ്ലർ….. ഹിറ്റ്ലർ വിവാഹം കഴിച്ചിരുന്നില്ല. 2.ഹിറ്റ്ലർ ഒരു പ്രത്യേക മത വിഭാഗത്തെ രാജ്യത്തിൻറെ ശത്രുക്കളായി കണ്ടിരുന്നു. 3.ഹിറ്റ്ലറുടെ ആരാധകർക്ക് അയാൾക്കെതിരെയുള്ള വിമർശനങ്ങൾ അസഹനീയമായിരുന്നു. 4.ഹിറ്റ്ലർ തന്റെ കുട്ടിക്കാലത്തു പെയിന്റിങ്ങിലും, പെയിന്റ് വിൽക്കുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു. 5.എല്ലാ മാധ്യമങ്ങളും ഹിറ്റ്ലർ ക്കുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്നു. 6.ഹിറ്റ്ലർ അന്ന് നടന്ന എല്ലാ തൊഴിലാളി സമരങ്ങളെയും അടിച്ചമർത്തിയിരുന്നു. 7.ഹിറ്റ്ലർ തന്റെ വിരോധികളെ രാജ്യദ്രോഹികളായി മുദ്രകുത്തിയിരുന്നു. 8.ഹിറ്റ്ലർ നാസി പാർട്ടിയിൽ ഒരു സാധാരണ അംഗമായി ചേർന്ന് ഒടുവിൽ തന്റെ പ്രതിയോഗികളെ നിഷ്കാസനം ചെയ്തു […]

Share News
Read More

പ്രപഞ്ചതാളം അറിഞ്ഞു ജീവിക്കൂ |LAW OF RHYTHM – UNIVERSAL LAWS -| Life Changing Affirmations Malayalam

Share News
Share News
Read More

അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.

Share News

കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം […]

Share News
Read More

വേറൊരുമലയാളിജീവിതത്തിലുംഒരിക്കലുംസംഭവിച്ചിട്ടില്ലാത്തഅപൂർവതകളുടെസാക്ഷ്യപത്രമാണ് ഡോ.ജോർജ് തയ്യിലിൻെറ “സ്വർണം അഗ്നിയിലെന്നപോലെ” എന്ന ജീവിത സഞ്ചാര കഥ.

Share News

പഠനകാലത്തുതന്നെമികച്ചകഥാകാരനായിരുന്നു,ഡോക്ടർ ഡോ.ജോർജ് തയ്യിൽ.വലിയസാഹിത്യപ്രേമി.കഥയെഴുതുകഎന്നതിനുപരിയായി, അന്ന്തന്നെഒരുമാസികയുടെസ്ഥാപനപ്രക്രിയയിൽ അദ്ദേഹം സജീവപങ്കാളിയായി :അതിന്റെ പത്രാധിപർ ആയി. (ആ മാസിക പിന്നീട്ഇന്ത്യയിലെഏറ്റവുംപ്രചാരമുള്ളവാരികയായിമാറിഎന്നതുസവിശേഷമായഅപൂർവത). പത്രാധിപർആയശേഷംഡോക്ടറായവേറൊരുമലയാളിഉണ്ടെന്നുതോന്നുന്നില്ല.അതും ജോർജിന്റെ കാര്യത്തിൽസംഭവിച്ചു.ജർമനിയിൽഎത്തി,വൈദ്യശാസ്ത്രംപഠിക്കുന്നു:ഡോക്ടർആകുന്നു:ഹൃദയരോഗവിദഗ്ദ് ധനാകുന്നു: തിരിച്ചു കേരളത്തിൽ വന്നു ഏറ്റവും പ്രഗത്ഭരായ,ജനസമ്മതരായ ഡോക്ടർമാരിൽഒരാളായി മാറുന്നു . വളരെചുരുക്കംഡോക്ടർമാർ മാത്രമാണ് വൈദ്യ ശാസ്ത്ര അറിവുകൾ പുസ്തകങ്ങ ളിലൂടെയുംലേഖനങ്ങളിലൂടെയുംപൊതുചർച്ചകളിലൂടെയും ജനങ്ങളുമായി പങ്കു വയ്ക്കുന്നത്. കഴിഞ്ഞരണ്ടുപതിറ്റാണ്ടായി ഹൃദ്യമായ ഭാഷയിൽ ഹൃദയ ത്തെക്കുറിച്ച് തുടർച്ചയായി എഴുതുകയുംസംസാരിക്കുകയുംചെയ്യുന്നഡോക്ടർ തയ്യിൽ ഇന്ന് കേരളത്തിന്റെഹൃദയാരോഗ്യഅപ്പോസ്തോലൻആണെന്ന്നിസ്സംശയംപറയാം. അങ്ങനെ, ഹൃദയാലുവായകഥാകാരൻ ഹൃദയത്തിന്റെ സാഹിത്യകാരൻ ആയി മാറിയ അപൂർവതയും ജോർജിനുമാത്രംഅവകാശപ്പെട്ടത്. ഇതിനേക്കാളൊക്കെ മഹത്തരമായഅപൂർവതയാണ് ബനഡിക്ട് […]

Share News
Read More