പാലാ രൂപത @ 75.പാലായുടെ പൈതൃകം|പാല രൂപതയിലെ വിശ്വാസികൾക്ക് ദൈവത്തോട് പരാതി പറയാൻ ഒരു കാരണവും ഇല്ല .

Share News

പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്ര മേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യ മാണ് പാലാ എന്നു പറയുവാൻ പാലാ യെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രി സ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയി ലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെ യും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീസ […]

Share News
Read More

“പാലായിലെ പിതാക്കന്മാരുടെ ഒരു സ്വഭാവം ഞങ്ങൾക്കു സന്തോഷവും എന്നാൽ അല്പം സങ്കടവും നൽകുന്നില്ലെന്നുമില്ല.”|ഡോ. സിറിയക് തോമസ്.

Share News

99 ൻ്റെ പടി കയറ്റത്തിൽ പാലായിലെ വലിയ പിതാവിനു ചിരി പ്രസാദത്തിൻ്റെ പുണ്യം !! സൂര്യൻ തൻ്റെ സർവ്വ പ്രതാപം ഒട്ടും മയമില്ലാതെ പ്രകടമാക്കുന്ന കാലമാണ് മേടമെന്നു പഴമക്കാർ പണ്ടേ പറയാറുണ്ട്. കാരണവൻമാർ ഒരിക്കലും കാര്യകാരണങ്ങളില്ലാതെ ഇത്തരം പ്രയോഗങ്ങൾ പറയാറുമില്ല. മീന -മേട മാസ ങ്ങളിൽ ജനിക്കുന്നർ ലോക കീർത്തി നേടു മെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നു. ചിലർ അതിനെ നക്ഷത്ര ഫലമെന്നും വിശ്വസിച്ചിരുന്നു. ലോകവും കാലവും മാത്രമല്ല ആകാശ നക്ഷത്ര ങ്ങളുടെ തിളക്കവും ഭൂമിയിലെ മണ്ണിൻ്റെ തണുപ്പും […]

Share News
Read More

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രോലൈഫ് ദിനാഘോഷം പാലാ രൂപതയിൽ.

Share News

കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പ്രോലൈഫ് ദിനാഘോഷം മാർച്ച് 26 ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു.രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പരിപാടികൾ പാലാ രൂപത വികാർ ജനറൽ റവ: ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. “സുരക്ഷയുള്ള ജീവൻ പ്രത്യാശയുള്ള കുടുംബം “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. രാവിലെ “ലഹരിയുടെ പ്രത്യാഘാതങ്ങളും […]

Share News
Read More

പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.

Share News

പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിനു വേണ്ടി […]

Share News
Read More

പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയിൽ നടത്തിവരുന്ന ഹോം കെയർ പദ്ധതി..

Share News

ഈ ഭൂമിയിലെ എളിയവരിൽ ഒരുവന് ചെയ്ത നന്മകളെല്ലാം നിങ്ങൾ എനിക്ക് തന്നെയാണ് ചെയ്തതെ എന്ന ക്രിസ്തുവിന്റെ വാക്കുകളെ നെഞ്ചിലേറ്റി പ്രവർത്തിപഥത്തിൽ നൂറ്റാണ്ടുകളായി അത് നിറവേറ്റി കൊണ്ടിരിക്കുന്ന മഹത്തായ പാരമ്പര്യമാണ് ക്രൈസ്തവ സഭകൾ പിന്തുടർന്നു പോരുന്നത്.. അത്തരം, ദൗത്യ നിർവ്വഹണങ്ങളിലെ മഹനിയ മാതൃകകളിൽ ഒന്നാണ്,പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയിൽ നടത്തിവരുന്ന ഹോം കെയർ പദ്ധതി.. അഭിമാനകരമായ ഈ പദ്ധതിയുടെ ഭാഗമായി അരുവിത്തുറ ഇടവകയിൽ ഏറെ ബഹുമാനപ്പെട്ട വികാരി അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലച്ചന്റെ […]

Share News
Read More

സ്വന്തംവാക്കുകളിലും പറഞ്ഞ നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാർ കല്ലറങ്ങാട്ടു പിന്നോട്ടു പോയില്ല.|അന്നുംഇന്നും എന്നും ഇന്ത്യൻ ദേശീയതയോടും രാഷ്ട്രത്തിന്റെ ഉത്തമ രാഷ്ട്രീയ താല്പ്പര്യങ്ങളോടും ചേർന്നു നിൽക്കുന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമാണ് പാലായ്ക്കും പറയുവാനുള്ളത്.|ഡോ. സിറിയക് തോമസ് .

Share News

ഇന്നു അഭിവന്ദ്യ പാലാ ബിഷപ്പ്മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെമെത്രാഭിഷേക വാർഷികമാണ്. 2004 മെയ് 2 നാണ് പിതാവു ബിഷപ്പായി ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെട്ടത്. അതു വരെ കോട്ടയം വടവാതൂർ അപ്പസ്തോലിക് സെമിനാരി പ്രൊഫസറും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റുമായിരുന്നു ഡോ.ജോസഫ് കല്ലറങ്ങാട്ടു അച്ചൻ .അന്നും അറിയപ്പെടുന്ന ദൈവശാസ്ത്രഞ്‌ജനും സഭാ പണ്ഡിതനും വേദ വിജ്ഞാനീയ വിദഗ്ധനുമായിരുന്നു ബഹു. കല്ലറങ്ങാട്ടച്ചൻ . എഴുപത്തിയഞ്ചാം വയസ്സിൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ്വിരമിക്കൽ സന്നദ്ധത റോമിൽ അറിയിച്ച നാളുകളിൽത്തന്നെ പിൻഗാമിയെക്കുറിച്ചുള്ള ഊഹോപോഹങ്ങളിൽ സാധ്യതാ […]

Share News
Read More

മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 -മത്തേത് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

Share News

ശ്രീ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൺസ് ജോസഫ് എം എൽ. എ, സി എം ജോർജ്, ഫാ ജോസഫ് തലോടി, ശ്രീ ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ സൈറസ് വേലമ്പറമ്പിൽ, ശ്രീമതി നിർമ്മല ജിമ്മി, ശ്രീ പോൾ കാരിക്കമുകളേൽ, ശ്രീ തങ്കച്ചൻ കരിനാട്ട് എന്നിവർ സമീപം. ഫാ സൈറസ് വേലമ്പറമ്പിൽ

Share News
Read More

കരുതലാകേണ്ട കലാലയജീവിതങ്ങൾ |ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

Share News
Share News
Read More

തിന്മയ്ക്കെതിരേ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.|മാർ. ജോസഫ് കല്ലറങ്ങാട്ട്

Share News

തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്. മാർ. ജോസഫ് കല്ലറങ്ങാട്ട് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മന:സാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്.റോമയ്ൻ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികൾ ശ്രദ്ധേയമാണ്, “യുഗയുഗാന്തരങ്ങളിൽ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയചരിത്രത്തിനു മാത്രം […]

Share News
Read More

ചിദംബരത്തിന്‍റെ “തോന്നലുകൾ’|ജോർജ് കള്ളിവയലിൽ|ദീപിക

Share News

ഇന്ത്യയിലെ മഹാഭൂരിപക്ഷം പേരും സമാധാന പ്രേമികകളാണ്. മയക്കുമരുന്നുകളുടെ വ്യാപനത്തിനും തീവ്രവാദത്തിനും ഭീകരതയ്്ക്കുമെതിരേ പൊതുസമൂഹവും മത, രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളും യോജിച്ചു പോരാടേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തുർക്കിയും സിറിയയും ഇറാക്കും മുതൽ നൈജീരയയും ഫ്രാൻസും ന്യൂസിലൻഡും ശ്രീലങ്കയുംവരെയുള്ള രാജ്യങ്ങൾ നമുക്കു പാഠവും മുന്നറിയിപ്പുമാണ്. സമാധാനത്തിനും പുരോഗതിക്കും തടസമാകുന്ന സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാനാകട്ടെ നമ്മുടെ ഉൗർജം ചെലവഴിക്കേണ്ടത്. ജോർജ് കള്ളിവയലിൽ ചിദംബരത്തിന്‍റെ “തോന്നലുകൾ’ https://www.deepika.com/feature/Leader_Page.aspx?topicid=31&ID=21072&fbclid=IwAR0StuObpl1oMPxW4YOeqnronJ_jv5RPvJN-JDzfprs0iWuwWbXMe2hEHI4

Share News
Read More