വയനാടിനായി സർക്കാരിനൊപ്പം നിൽക്കാം.|വെള്ളാപ്പള്ളി​ നടേശൻ

Share News

വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും അഞ്ഞൂറോളം മനുഷ്യജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു പിന്നാക്ക മലയോര ഗ്രാമത്തെ ഉരുൾജലം ജൂലായ് 30ന് പുലർച്ചെ തച്ചുതകർത്തത്. ആരുടെയും മനസ് ഉലയ്ക്കുന്ന കാഴ്ചകൾ ദിവസങ്ങളോളം നാമെല്ലാം കണ്ടു. ആ നീറ്റൽ അടുത്തെന്നും മനസിൽ നിന്ന് മായില്ല. കേരളജനതയും സർക്കാർ സംവിധാനങ്ങളും അഗ്നിരക്ഷാ സേനയും സന്നദ്ധസംഘടനകളും സർവോപരി ഇന്ത്യൻ സൈന്യവും […]

Share News
Read More

വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ!

Share News

വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ! ഇത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? തോന്നുന്നെങ്കിലാണ്, ഉരുൾപൊട്ടൽ ചർച്ച ചെയ്യുമ്പോൾ മഴയെ മാറ്റിനിർത്തി ബാക്കിയെല്ലാം തലങ്ങും വിലങ്ങും കീറിമുറിക്കുന്ന വിദഗ്ദ്ധവാദങ്ങളെ നിങ്ങൾ സീരിയസ്സായിട്ട് എടുക്കാൻ സാധ്യത. അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്. ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ, ശരിയ്ക്കും […]

Share News
Read More

സാഹോദര്യത്തിലും കൂട്ടായ്മയിലും മുന്നേറാം: മാർ റാഫേൽ തട്ടിൽ|സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

Share News

സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു കാക്കനാട്: സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായപേമാരിയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് […]

Share News
Read More

ഞാൻ ഫുൾടൈം ജോലി ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്….|24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി..

Share News

ഭാര്യമാരെ കളിയാക്കൽ ചിലർക്ക് ഹരമാണ്. യാഥാർഥ്യം മറിച്ചാണ്,…! ഒരു ഭർത്താവും, ശാസ്‌ത്രജ്ഞനും തമ്മിലുള്ള സംഭാഷണം.. ശാസ്ത്രജ്ഞൻ: താങ്കൾ എന്ത് ജോബ് ആണ് ചെയ്യുന്നത്….? ഭർത്താവ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു ശാസ്ത്രജ്ഞൻ: നിങ്ങളുടെ ഭാര്യ ? ഭർത്താവ്: അവൾക്കു ജോലിയില്ല.ഹൗസ് വൈഫ് ആണ് ശാസ്ത്രജ്ഞൻ: ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് ? ഭർത്താവ് : ഭാര്യ,,,,! ശാസ്ത്രജ്ഞൻ: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾ എത്ര മണിക്ക് എഴുന്നേൽക്കും ..? ഭർത്താവ്: […]

Share News
Read More

സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 19 മുതൽ 31 വരെ

Share News

സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 19 മുതൽ 31 വരെ കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡുപിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഔദ്യോഗികമായി സമ്മേളനം […]

Share News
Read More

എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .പുനരധിവാസം ഇല്ലാതെ എങ്ങനെസ്വസ്ഥത നില നിർത്താനാകും?|ഡോ .സി ജെ ജോൺ

Share News

സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന്റെ സമകാലിക ജനപഥം മാസികയിലെ വയനാട് അതിജീവനം പതിപ്പിൽ നിന്ന് (5 minutes read ) ദുരന്തങ്ങൾ (Disasters)മനുഷ്യ നിർമ്മിതമാകാം.പ്രകൃതിയുടെ കലി തുള്ളലുമാകാം .പലതും ഒരു പരിധി വരെ തടയാം .പ്രതിരോധിക്കുന്ന എല്ലാ ഏർപ്പാടുകളെയും തട്ടി തകർത്തു ചിലത്‌ നാശത്തിന്റെ താണ്ഡവമാടുകയും ചെയ്യും. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത് .പെട്ടെന്ന് ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത .നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. […]

Share News
Read More

‘പൗരസ്ത്യരത്നം’ അവാർഡിനു ഫാ.വർഗീസ് പാത്തികുളങ്ങരസി.എം.ഐയ്ക്ക്സമ്മാനിച്ചു

Share News

കൊച്ചി.സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അച്ചൻ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അവാർഡ് നൽകിക്കൊണ്ട് പറഞ്ഞു. തലശ്ശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് “പൗരസ്ത്യരത്നം” […]

Share News
Read More

മസ്തിഷ്കത്തിൻ്റെ മികച്ച പ്രവർത്തനത്തിന് ആവശ്യമായ ലഘുഭക്ഷണം ആണ് ‘പവർ നാപ്’-‘ലഖുനിദ്ര’|Dr Arun Oommen

Share News

അജയ്, 35 വയസ്സുള്ള ഒരു കമ്പ്യൂട്ടർ പ്രൊഫഷണൽ ആണ്.തൻ്റെ ജോലി സൂക്ഷ്മമായി ചെയ്യാൻ ശ്രമിച്ചാലും എളുപ്പത്തിൽ ക്ഷീണിതനാകുന്നു. മിക്കവാറും ദിവസങ്ങളിൽ ഇടയ്ക്കിടെ ഒന്ന് മയങ്ങി പോവുക പതിവാണ്. 6 മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് വാഹനാപകട സാധ്യത 33% വർദ്ധിപ്പിക്കുകയും 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അപകടസാധ്യത 47% ആയി വർദ്ധിപ്പിക്കുന്നു. കൂടാതെ, 24 മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നത് നിയമപരമായ പരിധി കഴിഞ്ഞ 0.1% രക്തത്തിൽ മദ്യം ഉള്ളതിന് തുല്യമാണ്. ഉറക്കക്കുറവ് ഉള്ള ആളുകൾക്ക് കൂടുതൽ സമ്മർദ്ദം, […]

Share News
Read More

മുല്ലപ്പെരിയാറിൽ ടണൽ എന്തുകൊണ്ട് പരിഹാരം അല്ല?

Share News

ടണൽ എന്തുകൊണ്ട് പരിഹാരം അല്ല തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ ഈ ടണൽ എന്ന് പറയുന്ന ആശയം പ്രായോഗികം അല്ല എന്ന് ഞാൻ പറയുന്നില്ല.കാരണം തമിഴ്നാട് ഇപ്പോൾതന്നെ ടണൽ ഉണ്ടാക്കി വെള്ളം ആവശ്യത്തിന് കൃഷി ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇത് നിയമവിരുദ്ധമായി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. ഇതിന് നിയമപരമായ പരിവേഷം ഉണ്ടാക്കി എടുക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടി തമിഴ്നാടിന് കേരളത്തിൽ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളെക്കൊണ്ട് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നു. ഈ ആശയം പ്രചരിപ്പിക്കുന്ന ആളുകളുടെ ഭൂതകാല ചരിത്രം […]

Share News
Read More

ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി ജീവൻമൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത്.|ഡോ.സി ജെ ജോൺ

Share News

ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി മൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത് . ജീവൻ മൈത്രിയെന്നായിരുന്നു അതിന്റെ പേര്. ഡോ. വിജയലക്ഷ്മി മേനോനായിരുന്നു അന്ന് മൈത്രിയുടെ ഡയറക്ടർ .ടൗൺ ഹാളിൽ നടന്ന ഉദ്‌ഘാടനത്തിൽ കക്ഷി ഭേദമില്ലാതെ നല്ലൊരു ശതമാനം വാർഡ് പ്രതിനിധികളും പങ്ക്‌ ചേർന്നു .കൊച്ചി നഗരസഭയെ പതിനഞ്ചു സോണുകളായി തിരിച്ചു .ഓരോ സോണിലും നാലോ അഞ്ചോ വാർഡുകൾ .അതാത് സോണുകളിലെജനപ്രതിനിധികൾ,അയൽക്കൂട്ട കുടുംബശ്രീ പ്രവർത്തകർ ,സ്‌കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ ,പൗര മുഖ്യർ -ഇവരായിരുന്നു […]

Share News
Read More