മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.
മലമുകളിലെ തീവണ്ടി.മൂന്നാറിലേക്കുള്ള ഒരു വിനോദയാത്രയുടെ ഭാഗമായി ഒരു പഴയ ടീ എസ്റ്റേറ്റ് ഓഫീസ് സന്ദർശിക്കാൻ ഇടയായി. പക്ഷെ അതൊരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. മൂന്നാറിൽ ഒരു റയിൽവേ സ്റ്റേഷനോ? മഞ്ഞു മൂടിയ മലനിരകൾക്ക് ഇടയിലൂടെ ഓടുന്ന ട്രെയിൻ. കണ്ടു മറന്ന ഏതൊ സിനിമയിലെയോ, വായിച്ച ഏതൊ കഥയിലേയോ പോലെ സുന്ദരമായ ചിത്രം. ഇന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന മൂന്നാറിന്റെ ഹൃദയ ഭൂമിയിലൂടെ ഒരു കാലത്ത് തീവണ്ടി ഓടിയിരുന്നു എന്നത് ഇന്ന് […]
Read Moreഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി.
ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് .ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത് .പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, […]
Read Moreഇതാണ് എടത്വാ എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജ്..
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തലവടി പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണിത്. കഴിഞ്ഞ വർഷം വീട്ടിൽ ഒറ്റക്കായിരുന്ന വൃദ്ധദമ്പതികളുടെ കൂടെ സദ്യ വിളമ്പി ആഘോഷിച്ച അതേ എസ്ഐ. സുരക്ഷാ അനൗൺസ്‌മെന്റുമായി എടത്വയുടെ പരിസര പ്രദേശങ്ങളിൽ നമ്മുക്ക് ഈ മനുഷ്യനെ കാണാൻ കഴിയും. ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ.. തന്റെ പ്രവർത്തനങ്ങളിലൂടെ ഒരുപാട് ആളുകളുടെ മനസ്സിലേക്കാണ് കയറികൂടുന്നത്. ഇനിയും അത് തുടരട്ടെ.. . നന്ദി ചിത്രങ്ങൾ :- ഗോകുൽ ചക്കുളത്ത്കാവ് Variety Media @varietymedia.in ·
Read Moreവാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്.
മാധ്യമ പ്രവർത്തകൻ എം ജെ ബാബു എഴുതുന്നു വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്. പലരും പരിചിതമായ മുഖങ്ങൾ. ഇടമലക്കുടി യാത്രയിൽ കാൻ്റിനിലെ ചായ കുടി. പരിചയക്കാരോട് വിശേഷമറിയൽ. അതിനും മുമ്പ് യുവജന സംഘടന പ്രവർത്തകൻ എന്ന നിലയിൽ എത്രയോ തവണ പെട്ടിമുടിയിൽ. വാങ്ക, ടീ ശാപ്പിട്ട് പോകലാം എന്ന് പറയുന്നവർ. ഇടമലക്കുടിയിൽ അതിസാരം രൂക്ഷമായിരുന്ന കാലത്ത് വിവരം അറിയിച്ചിരുന്നവരുണ്ട്. അവരുടെ മക്കളും പേരക്കുട്ടികളും. അവരിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികളുണ്ട്.വലിയ സ്വപ്നങ്ങൾ കണ്ടിരുന്നവർ, ഊർജസ്വലതയോടെ പ്രവർത്തിച്ചിരുന്നവർ വ്യാഴാഴ്ച രാത്രി […]
Read Moreഓരോ മഴക്കാലവും ഇടുക്കിക്കു സമ്മാനിക്കുന്നത് ദുരിതത്തിന്‍റെ രാവുകളാണ്.
മഴയോട് പെയ്യാനും പെയ്യാതിരിക്കാനും ഒരുപോലെ അഭ്യര്‍ഥിക്കേണ്ട ഗതികേട് ഈ മലനാട്ടുകാര്‍ക്കു മാത്രമേ കാണൂ.. ഓരോ മലകള്‍ക്കും ഓരോ ഉരുള്‍പൊട്ടലിന്‍റെയോ മണ്ണിടിച്ചിലിന്‍റെയോ കഥ പറയാനുണ്ടാകും. / ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ ഇരയാകാത്ത ഗ്രാമങ്ങളും പട്ടണങ്ങളും കുറവാണ്. July 18, 2011 തിങ്കളാഴ്ച ശ്രീ ടി സി രാജേഷ് എഴുതിയ ഉരുള്‍ സ്‌മാരകങ്ങള്‍ എന്ന ലേഖനത്തിൻെറ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു .ഇടുക്കിയുടെ ജീവിതം സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം വിശദികരിക്കുന്നു .നമ്മുടെ നാടിൻെറ ശ്രദ്ധയും ജാഗ്രതയും ഇടുക്കിയിലും വേണം . ഉരുള്‍ […]
Read Moreരക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം
മാധ്യമ പ്രവർത്തകൻ എ.എസ്. അനീഷ് കുമാർ എഴുതുന്നു—-—രക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം.. ആരെങ്കിലും അയച്ചു തരുന്ന പടങ്ങളിലൊന്ന് ഷെയർ ചെയ്ത് ആളാവാൻ എളുപ്പമാണ് പക്ഷെ യഥാർത്ഥദ്യശ്യം പുറത്തെത്തിയ്ക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. കാര്യങ്ങളെ കരിപ്പൂരുമായി ബന്ധിപ്പിയ്ക്കാൻ എളുപ്പമാണ്, പക്ഷെ നിലവിലെ സാഹചര്യത്തിൽ പെട്ടിമുടിയിൽ എത്തണമെങ്കിൽ യു.എ.ഇ യിൽ എത്തുന്ന സമയം വേണം. തകർന്നു കിടക്കുന്ന പെരിയ വാര പാലവും കടന്ന് ഇരവികുളം നാഷണൽ പാർക്കിലൂടെ പെട്ടി മുടിയിൽ എത്തണമെങ്കിൽ മണിക്കൂറുകൾ […]
Read Moreഒരു കൊണ്ടോട്ടിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.
പ്രിയമുള്ളവരേ,എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.ഇതെഴുതുമ്പോഴും അപകടത്തിന്റെ നേർസാക്ഷ്യത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഞാൻ എയർപോർട്ടിലെത്തിയത്. 5 മണിക്കെത്തിയ ഷാർജ ഫ്ലൈറ്റിലെ യാത്രക്കാരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.നാലഞ്ച് KSRTC ഡ്രൈവർമാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു. അപ്പോൾ വിളിച്ച […]
Read Moreവൈദികനും ആഫ്രിക്കന്‍ തത്തയും; ഒരു അപൂര്‍വ സൗഹൃദത്തിന്‍റെ കഥ
വൈദികനും ആഫ്രിക്കൻ തത്തയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ആരും ഒന്ന് ചിന്തിച്ച് പോകും. എന്നാൽ കളമശ്ശേരി ലിറ്റിൽ ഫ്ളവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടറും സൗണ്ട് എൻജിനീയറിങ് വിഭാഗം ചുമതലക്കാരനുമാണ് ഫാ. റെക്സ് ജോസഫ് അറയ്ക്ക പറമ്പിലിന് ഒരു ആഫ്രിക്കൻ തത്തയെ കുറിച്ച് കുറച്ച് ഏറെ കാര്യം പറയാനുണ്ട്. തന്റെ മകളെ പോലെ പോറ്റി വളർത്തുന്ന അപ്പു തത്തയെ കുറിച്ചാണ് അത്. കഴിഞ്ഞിടയ്ക്ക് അപ്പുവിനെ കാണാതാകുകയും തിരിച്ച് കിട്ടുകയും ചെയ്തതോടെയാണ് ഇവരുടെ സ്നേഹ ബന്ധത്തിൻ്റെ […]
Read Moreആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ ‘എസ്.ഒ.എസ്’ രക്ഷിച്ചത് മൂന്ന് യുവാക്കളെ
ഹോങ്കോങ്: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്.ഒ.എസ് (ഞങ്ങളെ രക്ഷിക്കൂ) എന്ന് വലുപ്പത്തിൽ എഴുതിവെക്കുേമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക് മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലിെൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക് അടുത്തെത്താനുമായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ […]
Read More