രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത്‌ .|ഡോ .സി .ജെ. ജോൺ

Share News

രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]

Share News
Read More

പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.

Share News

ആൽബിൻ മാർട്ടിൻ,എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കൻ. കലാ മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിന്നു കൊണ്ട്ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ ആൽബിൻ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ് . അതുകൊണ്ടുതന്നെ ആൽബിനെ കുറിച്ച് എഴുതാൻ എനിക്ക് ഏറെ സന്തോഷം…പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം. പ്രശസ്ത ക്യാമറാമാനും തൊടുപുഴക്കാരനുമായ മാർട്ടിൻ മിസ്റ്റിന്റെ മകനാണ് ആൽബിൻ,കുഞ്ഞുനാൾ മുതൽ ഫോട്ടോഗ്രാഫിയോട് പ്രത്യേക താൽപര്യം […]

Share News
Read More

കതിര്‍മണ്ഡപത്തില്‍ വധുവിന് “അച്ഛനായി” കസവുമുണ്ടുടുത്ത് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കൽ

Share News

തൃശൂർ ഒല്ലൂര്‍ മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. കണ്ടുനിന്നവരുടെ കണ്ണും കരളും കുളിർപ്പിക്കുന്ന ഒരു കല്യാണം. ഹരിതയുടെയും ശിവദാസിന്റെയും താലികെട്ടായിരുന്നു കതിർമണ്ഡപത്തിൽ നടന്നത്.താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളായി കണ്ട് വളര്‍ത്തിയ പെൺകുട്ടിക്കുവേണ്ടി ഫാദർ ളോഹ അല്‍പ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് ഹരിത വളർന്നത്. രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത ഇവിടെ എത്തിപ്പെട്ടത്. ഇതിനിടെ യു.പി സ്‌കൂള്‍ പഠനത്തിന് മാളയിലെ […]

Share News
Read More

ഇന്ന് വായിച്ചതിൽ മനസ്സിനെ അത്യധികം വേദനിപ്പിച്ച ഒരു വാർത്ത .

Share News

‘എന്തൊക്കെ പറഞ്ഞു’ മദ്യപാനത്തെ ആളുകൾ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് തെറ്റ്‌ തന്നെ ആണ്.. നഷ്ട്ടങ്ങൾ അല്ലാതെ ഒന്നും അത് തരുന്നില്ല.. ഈ നാല് വയസ്സുകാരിയെ കൊലയ്ക്ക് കൊടുത്തത് അപ്പന്റെ മദ്യപാനം അല്ലേ?? ജോലിക്ക് പോയ അപ്പൻ തിരികെ വരുമ്പോൾ സന്തോഷത്തോടെ അപ്പന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന പ്രായം അല്ലേ ഈ 4 വയസ്സ് എന്ന് പറയുന്നത്.. ഇവിടെ ആ കൊച്ചിന് അപ്പനെ പേടിച്ചു വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നില്ലേ.. Joji Kolenchery

Share News
Read More

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്.|മുഖ്യമന്ത്രി

Share News

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്. കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും […]

Share News
Read More

ശ്രീ. എം സി.ശ്രീകുമാറെന്ന മനുഷ്യ സ്നേഹിയായ ചെറുപ്പക്കാരൻ.ആർക്കും പരാതികൾക്കും പരിഭവങ്ങൾക്കും ഇട കൊടുക്കാതെസഹായ സന്നദ്ധതയുടെ കൈത്താങ്ങുമായി , നിശബ്ദനായി നമുക്കിടയിൽ ജീവിക്കുന്നു.

Share News

ആരാണെനിക്ക് സോദരർ?ഹൃദയരക്തമിറ്റിച്ചും പിന്നെയാചങ്കോടു ചേർത്ത് പുൽകിടും… .അവരാണെനിക്ക് സോദരർ രക്തത്തിന് ജീവനോളം വിലയുള്ള മനുഷ്യ ശരീരത്തിന്റെ ആകസ്മികതയിൽ ആ ജീവ വസ്തുവിന്റെ കൂടുമായി സാകൂതം ശ്രദ്ധയൂന്നി കാത്തു നിൽക്കുന്നൊരു കൂട്ടമായി, വരാപ്പുഴ രക്ത ദാന കൂട്ടായ്മ അഥവാ വരാപ്പുഴ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മഹത്തായ ഒരു വർഷം. ഒരിക്കലൊരു ആശുപത്രി വരാന്തയിൽ, തന്റെ ബന്ധുവിനാവശ്യമായ രക്തം സംഘടിപ്പിക്കാൻ നെട്ടോട്ടമോടിയ എം.സി ശ്രീകുമാറെന്ന കൂലിപ്പണിക്കാരന്റെ ചിന്തയിൽ വിരിഞ്ഞ ആശയം. അന്ന് ആ ബന്ധുവിനാവശ്യമായ രക്തം ഒരു […]

Share News
Read More

“ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്..നിങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിന് ഒരിയ്ക്കൽ കൂടെ നന്ദി.”.|ഉമ തോമസ്

Share News

കഴിഞ്ഞ 8 വർഷമായി സേവനം അനുഷ്‌ഠിച്ചിരുന്ന ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഇന്നലെ പടിയിറങ്ങി.. ഒരേ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കായിരുന്നു എനിയ്ക്ക് ആസ്റ്ററിലെ എന്റെ പ്രിയപ്പെട്ടവർ… ഓരോ ദിവസവും ഇവരിൽ ഒരാളായി ആസ്റ്ററിൻ്റെ പടികൾ കടന്ന നിമിഷങ്ങൾ എന്നും ഹൃദ്യമായിരുന്നു… നിറപുഞ്ചിരിയോടെ കൂടെ കൂടിയ മുഖങ്ങൾ, നിങ്ങളുടെ സ്നേഹവും കരുതലും എന്നും നൽകിയ ധൈര്യത്തിന് നന്ദി..ജീവിതത്തിലെ ദുഃഖങ്ങളിൽ, നഷ്ടങ്ങളിൽ കൂടെ നിന്നതിനും,ഈ തിരഞ്ഞെടുപ്പിൽ മുന്നേറാൻ നൽകിയ ആത്മവിശ്വാസത്തിന് സ്നേഹപൂർവ്വം ഒരായിരം നന്ദി… ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്.. […]

Share News
Read More

അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ്‌ സാർ”…|പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ

Share News

അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ്‌ സാർ”…പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകംജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ അധികമൊന്നൂല്ല,നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു. പക്ഷേ,ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു “മോനിങ്ങു വാ,ഞാനല്ലേ പറയുന്നേ,ഇവിടിരിക്ക്.എന്നോട് പറയ് പ്രശ്നം എന്താണെന്ന് “”മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല”ഒരുപക്ഷേ,സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക് ആ സമയത്ത് ലഭിച്ചേക്കാവുന്ന,സ്നേഹവും കരുതലുംഒപ്പം […]

Share News
Read More

എനിക്ക് അദ്ദേഹത്തെ നേരിൽ പരിച യം ഇല്ലങ്കിലും തിരഞ്ഞെടുപ്പ് ഗോദ യിൽ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ തോന്നിയതാണ് നിഷ്കളങ്കനായ….നല്ലഒരു ഡോക്ടർ..

Share News

ജീവന്റ സുവിശേഷം ഉയർത്തി പിടിക്കുന്നൊരാൾ.. .ഇനിയെങ്കിലും ഈ സൈബർ കോമരങ്ങൾ ഈ മനുഷ്യനെ പരിഹസിക്കരുത്…. വിമർശനമുനകൾ നീട്ടി ദ്രോഹിക്കരുത്.. .ഉപ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാനിപ്പിക്കു… .നല്ലൊരു മാനുഷിക,സ്നേഹസംസ്‍കാരം കേരളത്തിൽ ഉയർന്നു വരേണ്ടതുണ്ട്. Wilson Malayattoor

Share News
Read More

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്|കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം.|ജോസ് ടി

Share News

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത് ബുധനാഴ്ച ജൂൺ എട്ട് കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം. സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തിൽനിന്നു തുടങ്ങിയ സർഗാത്മക പ്രക്ഷോഭം 1980 ജൂൺ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ കാവ്യമഴയായ് പെയ്യുകയും നാടൻ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു.ഫെബ്രുവരിയിൽ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. പകൽ ശാസ്ത്രസമ്മേളനം, വൈകുന്നേരം പൊതുസമ്മേളനം, രാത്രി കവിയരങ്ങ് (പിന്നീടുണ്ടായ പരിഹാസവാക്കു വച്ചാണെങ്കിൽ, മരക്കവിയരങ്ങ്).അയ്യപ്പപ്പണിക്കരുടെ ”കാടെവിടെ മക്കളേ” ഉയർത്തിയ […]

Share News
Read More