ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.

Share News

ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]

Share News
Read More

..അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും ഒരു പുലരിയിൽ അവരിങ്ങനെ ഒരുമിച്ചൊരു യാത്ര പുറപ്പെട്ടത്. മഞ്ഞ കലർന്ന പഴക്കുലകൾക്കു കീഴെ ഒരു മരബഞ്ചിൽ ഒരു പീടികച്ചായയ്ക്കു വേണ്ടി അവരിങ്ങനെ കാത്തിരിക്കുന്നത്!

Share News

കൗമാര കാലം വരെയും യാത്രകൾക്കു ഹരംപകർന്നിരുന്നത് എത്തിച്ചേരാൻ പോകുന്ന ഇടത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പ്രതീക്ഷകളായിരുന്നു. എന്നാൽ പിന്നീടതു മാറി. യാത്രകൾ അതിൽത്തന്നെ ആവേശകരമായി. എത്തിച്ചേരുന്നത് എവിടെയുമാകട്ടെ, എത്ര ദൂരമുണ്ടായിക്കൊള്ളട്ടെ, സഞ്ചരിച്ചുകൊണ്ടിരുന്നാൽ മതി എന്നായി. എന്നാൽ യൗവ്വനം മടക്കയാത്രയ്ക്കൊരുങ്ങുകയും കാലം ശരീരത്തെ ക്ഷയിപ്പിക്കാൻ തുടങ്ങുകയും ചെയ്ത വർത്തമാനകാലത്തിൽ ലക്ഷ്യത്തെക്കാളും ദൂരത്തേക്കാളും ആർക്കൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒന്നായി മാറി. ആത്മശരീരങ്ങൾ ഒരു യാത്രയ്ക്കു വഴിപ്പെടുന്നത് സഹയാത്രികർ ആരൊക്കെയെന്നു തീർച്ചപ്പെടുത്തിയ ശേഷമാണ് എന്നതായി അവസ്ഥ! ആർക്കൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും […]

Share News
Read More

Very well deserved. Big congratulations Jayaprakash Babu

Share News

K Tony Jose

Share News
Read More

“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”

Share News

മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു. തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ […]

Share News
Read More

എറണാകുളം ബസലിക്കയിൽ ഡിസംബർ 24 -ന് എന്താണ് സംഭവിച്ചത് ? ശ്രീമതി റെമി പൗലോസ് വിശദികരിക്കുന്നു .

Share News

https://youtu.be/izHaI_PDfaA

Share News
Read More

നാഗാലാ‌ൻഡ് സ്വദേശി , കക്ഷിയുടെ പ്രത്യേകതയാണ് എന്നെ അങ്ട് ആകർഷിച്ചത്. ടേക്ക് ഓഫ് ചെയ്തപോലെയാണ് ചിറകുകൾ എല്ലായ്പ്പോഴും.

Share News

കുറച്ചേറെ ദിവസങ്ങൾ ഞാൻ ഇയാളുടെ പുറകെ ആയിരുന്നു എപ്പോഴെങ്കിലും ഈ ചിറകുകൾ താഴ്ത്തുമോ എന്നറിയാൻ. റസ്റ്റ് ചെയ്യുന്ന സമയത്തും ഈ ചിറകുകൾ എപ്പോഴും ഇങ്ങനെ തന്നെയാണ് . കണ്ടാൽ സുന്ദരനും അത്യാവശ്യം വലുപ്പവും ഉണ്ടെങ്കിലും ആള് പാവത്താനാണെന്നു തോന്നുന്നു കാരണം ചെറു പ്രാണികൾ അടുത്തേക്ക് വന്നാൽ പോലും ആള് പേടിച്ചു പറന്ന് പോകും. ഇടയ്ക്കു പറക്കുക പിന്നെ വന്നിങ്ങനെ ഇരിക്കുക ഇത് തന്നെയാണ് പ്രധാന പരിപാടി.ചിറകുകൾ എത്ര മനോഹരമായിരിക്കുന്നു! Roshni Rose

Share News
Read More

മരിച്ചവർ ചിരിക്കുന്ന ഈ ഫോട്ടോ മനുഷ്യജീവിതം എത്ര ക്ഷണി കമാണെന്ന് വ്യക്തമാക്കുന്നു.ഈ ഫോട്ടോയിലെ മൂന്നിലൊന്ന് ആളുകൾ ഇന്ന് ഭൂമിയിൽ ഇല്ല.

Share News

.1986 കാലഘട്ടത്തിൽ തൃശൂർ ദീപിക യൂണിറ്റിൽ ജോലി ചെയ്‌തിരുന്നവരും മാനേജ്മെന്റ് അംഗങ്ങളുമാണ് ഇവർ. മാനേജിoഗ് എഡിറ്റർ വിക്ടറച്ചൻ, അസോസിയേറ്റ് എഡിറ്റർ ഫാ. ഡോ മീഷ്യൻ മാണിക്കത്താൻ, പരസ്യ മാനേജർ ഫാ. പോൾ കോഴിപ്പാട്ട്, ജനറൽ മാനേജർ ഐപ്പ് ആലപ്പാട്ട്, റിപ്പോർട്ടർ കെ. വി. തോമസ്, ചീഫ് സബ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ,സർക്കുലേഷൻ സ്റ്റാഫ് സി. ജെ. പാപ്പുക്കുട്ടി, അക്കൗണ്ട് സ് തലവൻ, ചെറുപ്പക്കാരനായ ഡ്രൈവർ എന്നിവരാണ് പല കാലത്തായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ചിരി മായാത്ത മുഖമുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആദ്യം […]

Share News
Read More

അച്ഛനും അമ്മയ്ക്കും ശേഷം‍ ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.

Share News

തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. കഴിഞ്ഞ വർഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാൽ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള്‍ വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാൻ കൂടുതലായി ചോദിച്ചത്. ഈ മോൾ എം.ബി.ബി.എസ്. വിദ്യാർഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോൾ സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോൾക്ക് പഠിക്കാൻ സഹായം […]

Share News
Read More

32 വര്‍ഷം മുൻപ് , രണ്ടുവയസുള്ളപ്പോൾ കിണറ്റിൽ വീണ തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കല്ലിടുക്കില്‍ ജയോച്ചനെ അവസാനമായി ഒന്ന് കാണാന്‍ അഫ്‌സലെത്തി.

Share News

കാൻസറിനോട് പടവെട്ടി നാലുദിവസം മുൻപ് അന്തരിച്ച ആലക്കോട് കല്ലിടുക്കില്‍ ജയോച്ചന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴിയേകി .ഒരുദശാബ്ദത്തിലേറെക്കാലം കാൻസർ രോഗത്തോട് പടവെട്ടി സധൈര്യം ജീവിതം മുൻപോട്ട് കൊണ്ടുപോയ തൊടുപുഴ ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസഫ് ( ജെയോച്ചൻ -69 ) തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത് . ജെയോച്ചന്റെ ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കലയന്താനി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ജെയോച്ചനെ അവസാനമായി ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും […]

Share News
Read More

ബൈബിളും ഹിന്ദു സംസ്കാരവും: നിലപാട് വ്യക്തമാക്കി കാർഡിനൽ ക്ളീമിസ് I Interview with Mar Cleemis

Share News

കടപ്പാട്

Share News
Read More