ചുവന്ന ചട്ടയുള്ള ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിട്ടുണ്ട്, കല്യാണദിവസം പെണ്ണുങ്ങൾ അല്ലേ കരയുക. അപ്പൻ പിന്നെന്തിനു കരഞ്ഞു എന്നൊക്കെ.

Share News

അപ്പന്റെ 80ആം പിറന്നാൾ ആയിരുന്നു ഇന്നലെ വിജയദശമി നാളിൽ.ഒപ്പം ചെറിയൊരു സ്നേഹ സംഗമവും. പതിറ്റാണ്ടുകളായി തന്റെ ജീവിതം പ്രസംഗങ്ങൾക്കായി സമർപ്പിച്ച ആളാണ്. എന്നിട്ടും മകൾക്കു പ്രസംഗം എന്നുകേട്ടാൽ ഓടാൻ ആണ് ഇഷ്ടം. 50 ആണ്ടു മുൻപ് സ്വന്തം കല്യാണ ദിവസം വരൻ പ്രസംഗിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ല. അപ്പൻ കല്യാണ റിസപ്ഷനു പ്രസംഗിക്കുക മാത്രമല്ല അകാലത്തിൽ വിട്ടുപിരിഞ്ഞ സ്വന്തം അപ്പനെ ഓർത്തു വിതുമ്പുകയും ചെയ്തു. ചുവന്ന ചട്ടയുള്ള ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു ചെറുപ്പത്തിൽ […]

Share News
Read More

ഞാനെപ്പോഴെങ്കിലുംദൈവത്തെ കണ്ടെത്തുമോ?|ഫാ. ജോൺ പവൽ

Share News

ചിക്കാഗോയിലെ ലയോളാ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഈശോസഭാ വൈദികന്‍ റവ ഡോ ജോണ്‍ പവലിന്‍റെ (Rev Dr John Joseph Powell 1925 –2009) അനുഭവമാണ് ഈ കഥ. ദൈവത്തിന്‍റെ അസ്തിത്വത്തെതന്നെ തള്ളിക്കളഞ്ഞ്, അതിനെ ചോദ്യം ചെയ്തുനടന്നിരുന്ന ഒരു ചെറുപ്പക്കാരനെ ദൈവം അന്വേഷിച്ചു കണ്ടെത്തിയ ഒരു സംഭവമാണിത്. (മൊഴിമാറ്റം നടത്തിയത് ടോണി സ്റ്റീഫന്‍) വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര ക്ലാസിനു മുമ്പ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങളുടെ ഫയല്‍ പരിശോധിക്കുന്നതിനിടയിലാണ് ഞാന്‍ ടോമിയെ ആദ്യമായി കണ്ടത്. എന്‍റെ കണ്ണും മനസും ഒരുപോലെ ചിമ്മിപ്പോയി. തോളിനുതാഴെ […]

Share News
Read More

PERFECTION IN LIFE CARE.|Love in Service |ഓരോ ടാഗ് ലൈനിന്റെ പിന്നിലും ഗാഢമായ ചിന്തയുണ്ട്, മനനമുണ്ട്. |തലക്കെട്ടുകള്‍ കാലത്തെ അതിജീവിക്കുമ്പോഴും വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന കോപ്പി റൈറ്റര്‍മാര്‍

Share News

PERFECTION IN LIFE CARE. ലൂര്‍ദ് ഹോസ്പിറ്റലിന് വേണ്ടി ഞാന്‍ എഴുതിയ Tagline ആണിത്. ഏതാണ്ട് ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ്. മമ്മിയുടെ മരണം ഉള്‍പ്പെടെ ജീവിതത്തിന്റെ പല നിര്‍ണായക ഘട്ടങ്ങള്‍ക്കും സാക്ഷിയായ ഈ ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോള്‍ പലപ്പോഴും ഈ ടാഗ് ലൈന്‍ കാണാറുണ്ട്. ഗില്‍ബര്‍ട്ട് സേവ്യറിന്റെ എലിഫങ്ക് എന്ന ബ്രാന്‍ഡിംഗ് ഏജന്‍സിയുമായി അസ്സോസിയേറ്റ് ചെയ്തിരുന്ന കാലത്താണ് ഇതെഴുതിയത്. ഫാ. സാബു നെടുനിലത്തായിരുന്നു അന്ന് ആശുപത്രിയുടെ ഡയറക്ടര്‍. Love in Service എന്നായിരുന്നു പഴയ ടാഗ് ലൈന്‍. […]

Share News
Read More

സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

യുദ്ധം ബാക്കിവച്ച ദുരന്തം; പിന്നീട് അതിജീവനത്തിന്റെ നാളുകൾ

Share News

ഇസ്രയേൽ – ഹമാസ് യുദ്ധത്തെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾ 32 വർഷം പിന്നോട്ടുപോകുകയാണ്. ഗൾഫ് യുദ്ധം അവസാനിച്ച് ഏതാനും മാസങ്ങൾ കഴിയുന്നതേയുള്ളൂ. ആ കാലത്താണ് എന്റെ പിതാവ് (ചാച്ചച്ചൻ) സൗദിയിലേയ്ക്ക് ജോലിക്കായി പോകുന്നത്, 1991 അവസാനം. സഹോദരങ്ങളിൽ ആറു പേർ കുടുംബസമേതം കാനഡയിലാണ്. അതിനാൽ അവരെപോലെ ജീവിതത്തിൽ മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് മമ്മിയെയും നാലും ഏഴും വയസ്സുള്ള എന്നെയും സഹോദരിയെയും നാട്ടിൽ തനിച്ചാക്കി ചാച്ചച്ചൻ സൗദിയിലേയ്ക്ക് പോയത്. സൗദിയിലെ അരാംകോ എന്ന വലിയ കമ്പനിയിൽ ജോലി. നാട്ടിലെ […]

Share News
Read More

വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു.|ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്.

Share News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിവുപോലെ റിട്ടേണിംഗ് ഓഫീസർ ചുമതലയുണ്ടായിരുന്നു. തിരഞ്ഞെടുപ്പെല്ലാം ഭംഗിയായി കഴിഞ്ഞു ഇന്ന് സത്യപ്രതിഞ്ജ ചടങ്ങ് 12.15 ന് നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി മറ്റിയിട്ടിരുന്ന കസേരകൾ അടുക്കി സജ്ജീകരിക്കാൻ അവിടെയുണ്ടായിരുന്ന കുറച്ചു കുട്ടികളോട് ആളെ കൂട്ടി വരാൻ പറഞ്ഞു. വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു. ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്. ചെറിയ വിത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും ആ ഡെമോക്രാറ്റിക്ക് സ്പിരിറ്റ് […]

Share News
Read More

മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അപരിചിതരിലേക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.|Nita Gregory

Share News

അജ്ഞാത സഞ്ചാരിക്ക്. —– – – – – – – – – – – – – – ‘ ആദ്യകുർബാന സ്വീകരണ ത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി ഒരു പുസ്തകം എനിക്ക്സമ്മാനമായി ലഭിച്ചത്. അമ്മയുടെ സഹപ്രവർ ത്തകയായിരുന്ന ഒരു സന്യസ്തയായിരുന്നു,കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവ ചരിത്രം അന്ന് എനിക്ക് സമ്മാനിച്ചത്. പല ആവർത്തി വായിച്ച ആ പുസ്തകത്തി ലെ ചില വരികളും ചിത്രങ്ങളും മിഴിവാർന്ന ഓർമ്മകളായി ഈ ജീവിത സായാഹ്നത്തിലും കൂട്ടിനുണ്ട്.. . കൊച്ചുത്രേസ്യയെപ്പോലെ തന്നെ, ഒരു […]

Share News
Read More

പാക്കേജ് നടത്തിപ്പിലെ പല പോരായ്മകളും ചൂണ്ടിക്കാണിച്ചെങ്കിലും ആരെയും കുറ്റപ്പെടുത്താൻ ഡോ.എം.എസ് സ്വാമിനാഥൻ തയാറായില്ല. ചോദ്യങ്ങളുടെ മുൻപിൽ പ്രകോപിതനായില്ല.|നല്ല ഓർമകൾ|Siby John Thooval

Share News

പ്രശസ്തരായവർ ഇന്ന് ധാരാളമുണ്ട്. എല്ലാവർക്കും പ്രശസ്തരായാൽ മതി. പക്ഷേ, മഹാന്മാർ തുലോം തുച്ഛം. പത്രപ്രവർത്തന ജീവിതത്തിൽ ധാരാളം സെലിബ്രറ്റിമാരെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. പക്ഷേ, അവരിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ശരിക്കും മഹാനായൊരു വ്യക്തിയായിരുന്നു ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്.സ്വാമിനാഥൻ. കുട്ടനാട്ടിൽ നിന്നു ലോകം മുഴുവൻ വേരുപടർത്തിയ കൃഷിശാസ്ത്രജ്ഞൻ. 12 വർഷം മുൻപാണ് അദ്ദേഹം ചെന്നൈയിൽ നിന്നു കൊച്ചിയിലെത്തിയത് അറിഞ്ഞ് അഭിമുഖത്തിനായി ചെന്നത്. കുട്ടനാടിനെ പ്രളയം മുക്കുന്നതിനും വളരെ മുൻപൊരു പ്രഭാതകൂടിക്കാഴ്ച. കുട്ടനാട് പാക്കേജ് സ്വാമിനാഥൻ സാറിന്റെ സ്വപ്ന പദ്ധതിയായിരുന്നു. […]

Share News
Read More

ഏതായാലും ഫ്ലമിംഗോയെ കണ്ടില്ലെങ്കിലും പെലിക്കനെ കണ്ടും കണ്ണും മനസ്സും ക്യാമറയും നിറയെ.

Share News

യാത്ര : ഫ്ലമിംഗോയെ കാണാതെ ….. പെലിക്കനെ കണ്ട് …… ഫ്ലമിംഗോയെ കാണാനാണ് ആന്ധ്രപ്രദേശിലെ പുലിക്കറ്റ് തടാകത്തിലെത്തിയത്. പക്ഷേ നിരാശയായിരുന്നു ഫലം. നല്ല വെള്ളപ്പറ്റായതിനാൽ കിലോമീറ്ററുകൾ ദൂരെയായിരുന്നു ഫ്ലമിംഗോയുടെ നിൽപ് . ചളിയിൽ കൂടി കുറച്ച് നടന്നു നോക്കി. ഒന്നും സംഭവിക്കാതെ തിരിച്ചു പോന്നു . പുലിക്കറ്റിൽ കൂടി വണ്ടിയോടിച്ച് ശ്രീഹരി കോട്ട സതിഷ് ധവാൻ സ്പേസ് സെന്ററിന്റെ കവാടം കണ്ട് തിരികെ പോന്നു. രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ കേന്ദ്രം ….. രാഷ്ട്ര ശിൽപികൾക്ക് പ്രണാമം… […]

Share News
Read More

കോട്ടയം പത്രങ്ങളുടെ ഏതു പേജിലാവും ഞാൻ മരിക്കുക? വെറും ചരമപേജ്? വിചിത്രമരണമല്ലെങ്കിൽ അങ്ങനെതന്നെ.

Share News

തലക്കെട്ടിന്റെ ഒറ്റവരിയിൽ പേരു മാത്രം? മതി, എനിക്ക് അതു ധാരാളം. എന്നാൽ ഫേസ്ബുക്കിൽ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി Gopal Krishnan -ന്റെ പേജിൽ ഒരു ഒബിറ്റ് ആഗ്രഹിക്കും. അത്രമാത്രം. I അൺസ്പോൺസേർഡ് ആയി കോട്ടയത്തിന്റെ ഒരു പത്രചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. അതെഴുതപ്പെടുമ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും, ഞാൻ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, ജേണലിസത്തിൽ എന്റെയൊരു ജ്യേഷ്ഠൻ ആയ അനുജൻ അത്തിക്കയം. I കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂളിലെ ഉച്ച ഇന്റർവെല്ലിൽ സഹപാഠി കുഞ്ഞുമുഹമ്മദിനെ കൂട്ടി കോളജ് […]

Share News
Read More